Monday 31 October 2011

sanghadeepam news

ജനചേതനയാത്രക്ക്‌ കര്‍ണാടകയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

ബംഗളൂരു: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനയാത്രക്ക്‌ കര്‍ണാടകയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌.

കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കൊച്ചിയില്‍നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇവിടെയെത്തിയ അദ്വാനിക്കും സംഘത്തിനും സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ദേശീയ നേതാക്കളായ എം.വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്‌, എച്ച്‌.എന്‍.അനന്തകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട്‌ നാഷണല്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന റാലിയിലും പൊതുയോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. മുഖ്യമന്ത്രി സദാനന്ദഗൗഡയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പാര്‍ട്ടി നിയമസഭാംഗങ്ങളും ഭാരവാഹികളുമെല്ലാം സന്നിഹിതരായിരുന്നു. അദ്വാനിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ നഗരത്തിലും യാത്രയുടെ റൂട്ടുകളിലും വന്‍ സുരക്ഷാ മ്രീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കര്‍ണാടകയുടെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്നതിനായി അദ്വാനി ഇന്ന്‌ രാവിലെ മംഗലാപുരത്തേക്ക്‌ പോകും. രണ്ടുദിവസം നീളുന്ന യാത്രക്കുശേഷം ഗോവയിലേക്ക്‌ കടക്കും. അഴിമതിക്കെതിരെയും സല്‍ഭരണത്തിനുവേണ്ടിയും ബിജെപി നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പാര്‍ട്ടി കര്‍ണാടക ഘടകത്തിന്റെ നേതൃത്വത്തില്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ കെ.എസ്‌.ഈശ്വരപ്പ അറിയിച്ചു.

ഇതിനിടെ, ജനചേതനയാത്രക്കെതിരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട 500ലേറെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. അദ്വാനിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഓള്‍ഡ്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ ഉപരോധിച്ച്‌ കെപിസിസി പ്രസിഡന്റ്‌ ജി.പരമേശ്വരയും അറസ്റ്റിലായിട്ടുണ്ട്‌.

നവയുഗത്തിന്‍ രചന ചെയ്യാന്‍........



നവയുഗത്തിന്‍ രചന ചെയ്യാന്‍ നവ്യമാമൊരു പൂജ ചെയ്യാം

ക്ഷണികമാമുപവനസുമങ്ങള്‍  അല്ല വേണ്ടൂ പൂജനാര്‍ത്ഥം
വേണമുത്കടഭക്തിശ്രദ്ധാപൂര്‍ണമാനസ  നറുസുമങ്ങള്‍

ദേവി തന്നഭിഷേകമതിനായ് ദേവ ഗംഗാ വാരി പോരാ
ധ്യേയചിന്താനിരത യുവജന ഹൃദയശോണിത   ഗംഗ വേണം

മാതൃവദനേ ദീപ്തി വീശാന്‍ നെയ് വിളക്കുകളല്ല  വേണ്ടൂ
വേണമതിനായ് വന്‍ തപസിന്‍ ജ്വാല വീശും ജീവശിഖകള്‍

ചാമരം വെണ്‍ കുടകളിവയാല്‍ പ്രീതയാകാ ഭാരതാംബ
എന്ന് നില്പൂ മാതൃ സവിധേ ശതംശതം നരപുംഗവന്മാര്‍
അന്ന് ദേവി പ്രസന്നയാകും പൊന്‍യുഗത്തിന്‍ നാമ്പ് വിടരും

നവയുഗത്തിന്‍ രചന ചെയ്യാന്‍ നവ്യമാമൊരു പൂജ ചെയ്യാം


Saturday 29 October 2011

അമ്മേ ഭാരതമാതാവേ................



അമ്മേ ഭാരതമാതാവേ നിന്‍ മക്കളിതാ വന്നണയുന്നു

ചങ്കില്‍
 കൈവച്ചുച്ചം ഞങ്ങള്‍ വന്ദേമാതരഗാനം പാടാം  വന്ദേമാതരഗാനം

വിണ്ണോര്‍ക്കായും
 പൊരുതി ജയിച്ചവരല്ലൊ ഭാരതപുത്രന്മാര്‍

രാഷസധര്‍പ്പമടക്കാനെന്നും
 കരവാളേന്തിയ ധീരന്മാര്‍

 രണശൂരത മാറ്റൊലികൊള്ളും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

കാലകണ്ണിമ
 വിടരും മുമ്പേ വളര്‍ന്നീ പാവന സംസ്കാരം

മന്വന്തര
  നവസൃഷ്ടികളെ   വരവേറ്റു പുലര്‍ത്തിയ സംസ്കാരം

അതിന്‍
 ജയക്കൊടി വാനിലുയര്‍ത്തും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

ഉയര്‍ത്തീടാവു
 മുഖകമലം നീ അരുളുക ഞങ്ങള്‍ക്കാശിസ്സുകള്‍ 

തുറന്നീടാവു
 തൃക്കണ്ണമ്മേ എരിഞ്ഞിടട്ടെ ശത്രുക്കള്‍

 രണ ഗര്‍ജനഘോഷം വീണ്ടും

വന്ദേമാതരഗാനം
 പാടം വന്ദേമാതരഗാനം

Vivekananda_In_Chicago

Vivekananda_In_Chicago


ഭാഗം ഒന്ന്കേള്‍ക്കുക


സ്വന്തമാക്കുക
download Pictures, Images and Photos

ഭാഗം രണ്ട്കേള്‍ക്കുക


സ്വന്തമാക്കുക
download Pictures, Images and Photos


വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുന്‍‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്‍. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.

വിവേകാനന്ദന്റെ ആവിര്‍‍ഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാര്‍‍ശനികനെന്ന നിലയില്‍ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളില്‍നിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്‍. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയില്‍ പുതിയ നിര്‍‍വചനവും വ്യാഖ്യാനവും നല്‍കി ആയുസ്സ് നീട്ടിക്കൊടുത്ത ദാര്‍‍ശനികന്‍. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.



വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്റെ തുടക്കം.


അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ,
നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഹൃദ്യവും സൗഹൃദപരവുമായ സ്വീകരണം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ എന്‍റെ ഹൃദയത്തില്‍ നിറയ്ക്കുന്നത്‌. ലോകത്തിലെ ഏറ്റവും പുരാതനമായ സന്യാസി സമൂഹത്തിന്‍റെ പേരില്‍, ഞാന്‍ നന്ദി പറയുന്നു. എല്ലാ മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. വിവിധ വിഭാഗങ്ങളിലും ശ്രേണിയിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. ഓറിയന്‍റ് പ്രദേശത്തു നിന്നും വന്ന പ്രതിനിധികളെ കുറിച്ച്‌, വിദൂരസ്ഥ നാടുകളില്‍ നിന്നും വന്നെത്തിയ ഇവരാണ്‌ വിവിധ രാജ്യങ്ങളില്‍ സഹിഷ്ണുതയുടെ സന്ദേശമെത്തിച്ചവര്‍ എന്ന്‌, വിശേഷിപ്പിച്ച, ഈ വേദിയിലെ ചില പ്രസംഗകരെയും എന്‍റെ നന്ദി അറിയിക്കട്ടെ.

ലോകത്തെ സഹിഷ്ണുതയും ആഗോള ദര്‍ശനവും പഠിപ്പിച്ച ഒരു മതത്തിലാണ്‌ ഞാനുള്‍പ്പെടുന്നത്‌ എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ പ്രപഞ്ചത്തിലെ എന്തിനെയും സ്വീകരിക്കുക മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന്‌ അംഗീകരിക്കുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ രാജ്യത്തു നിന്നുമുള്ള എല്ലാ മത അഭയാര്‍ത്ഥികള്‍ക്കും മര്‍ദ്ദിതര്‍ക്കും അഭയം നല്‍കിയ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌. റോമന്‍ പടയോട്ടത്തില്‍ സ്വന്തം പുണ്യക്ഷേത്രം നശിച്ചപ്പോള്‍ അവരെല്ലാം പാലായാനം ചെയ്ക്‌ തെക്കേ ഇന്ത്യയിലെത്തിയ ഇസ്രയേലി അഭയാര്‍ത്ഥികളെ ഞങ്ങള്‍ മാറോടണച്ചു എന്നു പറയാനെനിക്ക്‌ അഭിമാനമുണ്ട്‌. തകര്‍ന്ന സൗരാഷ്ട്രീയ രാജ്യത്തിലെ ആളുകളെ സ്വീകരിക്കുകയും ചെയ്ത രാജ്യത്തു നിന്നാണ്‌ വരുന്നതെന്നതില്‍ എന്നും അഭിമാനം കൊള്ളുന്നു.


പ്രിയ സഹോദരന്മാരെ,
തന്‍റെ കുട്ടിക്കാലം മുതല്‍ ഹൃദിസ്ഥമാക്കിയതും നിത്യവും ലക്ഷക്കണക്കിന്‌ ആളുകള്‍ ഉരുവിടുന്നതുമായ ചില വരികള്‍ ഞാനിവിടെ വിവരിക്കാം. " വ്യത്യസ്ത അരുവികളുടെ ഉത്ഭവം വിവിധ തലങ്ങളില്‍ നിന്നാവാം. അതുപോലെ മനുഷ്യര്‍ക്കും വ്യത്യസ്ത മനോഗതങ്ങളാണുള്ളത്‌. കാഴ്ചയില്‍ വ്യത്യസ്തരാണ്‌, കൊള്ളരുതാത്തവരും നല്ലവരും അവരിലുണ്ടാവാം. പക്ഷെ എല്ലാം അങ്ങയിലേക്കാണ്‌ നയിക്കപ്പെടുന്നത്‌.
മുമ്പെങ്ങും നടക്കാത്ത മഹത്തായ സമ്മേളനമായ ഈ ഒത്തു ചേരലിലുമുണ്ട്‌ ഭഗവത്ഗീതയില്‍ പ്രവചിക്കുന്ന ദര്‍ശനത്തിന്‍റെ സന്ദേശം. ഏതു രൂപത്തിലും എന്‍റടുത്തേക്ക്‌ വരുന്നവരിലേക്ക്‌ ഞാന്‍ എത്തുന്നു. വിവധ മാര്‍'ങ്ങളിലൂടെ സഞ്ചരിക്കുന്ന എല്ലാ മനുഷ്യരും ഒടുവില്‍ എന്നില്‍ എത്തിച്ചേരുന്നു".

sanghadeepam news

വിശ്വസിക്കരുത് മുതിര്‍ന്നവരെ...
മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് കഴിഞ്ഞ തലമുറ പഠിച്ചത്. മുതിര്‍ന്നവരെ സൂക്ഷിക്കണമെന്നാണ് പുതിയ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ എപ്പോഴും വാത്സല്യത്തിന്റേതല്ലാതാകുന്ന കാലമാണിത്.

സ്‌കൂള്‍വാഹനത്തിലെ കിളിയാണ് വില്ലന്‍. ഇതിന്റെ ഇര എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമെല്ലാം ഈ പെണ്‍കുട്ടിയുടെ അടുത്ത് കിളി കഴുകനാകും. പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ കിളിയുടെ വെല്ലുവിളി. ആരോടെങ്കിലും പറഞ്ഞാല്‍ വിവരമറിയുമെന്ന് ഭീഷണി. പെണ്‍കുട്ടി പരാതിയുമായി നേരെ അധ്യാപികയുടെ അടുത്തേക്ക്. എന്നാല്‍ അധ്യാപികയുടെ നിലപാട് കുട്ടിയെ കരയിക്കുന്നതായിരുന്നു. 'നീ ഇത് ആരോടും പറയണ്ട. വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകും പൊല്ലാപ്പ്. സ്‌കൂളിന്റെ പേര് കളയണ്ട.' വീട്ടുകാര്‍ 'വയലന്റ്' ആകണ്ട എന്നു കരുതി പെണ്‍കുട്ടി വീട്ടിലും ഒരക്ഷരം മിണ്ടിയില്ല. കിളിയെ പേടിച്ച് ഓരോ കാരണം പറഞ്ഞ് ഒരാഴ്ച സ്‌കൂളില്‍ പോയില്ല. പിന്നെ വീണ്ടും സ്‌കൂളില്‍ പോയിത്തുടങ്ങി. കിളിശല്യം തുടര്‍ന്നു.

കൗണ്‍സലിങ്ങിന് വിധേയരായ പെണ്‍കുട്ടികളില്‍ നിരവധി പേര്‍ ബസ്സിലെ കിളിശല്യം തുറന്നു പറഞ്ഞു. ആരും തന്നെ ആരോടും പരാതിപ്പെട്ടിട്ടില്ലെന്നതാണ് സത്യം. കാരണം അനന്തരഫലം എന്താകുമെന്ന ആശങ്കയായിരുന്നു ഈ കുട്ടികള്‍ക്ക്.

ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് മൂത്രാശയരോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫംഗല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. ധരിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകത, വീട്ടിലെയും സ്‌കൂളിലെയും മൂത്രപ്പുരയുടെയും കക്കൂസിന്റെയും വൃത്തിയില്ലായ്മ, ശുചിത്വമില്ലായ്മ എന്നിവയെല്ലാം കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൊബൈല്‍ ഫോണ്‍

500 ഓളം കുട്ടികളില്‍ മൊബൈല്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കം. കുറച്ചുപേര്‍ക്ക് വീട്ടുകാര്‍ മൊബൈല്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്. കുറേ പേര്‍ക്ക് അവരുടെ ഫ്രന്‍സുകളും. സുഹൃത്തുക്കള്‍ മുഖേനയും മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണാനിടയായവരും ഉണ്ട്.

പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാനോ പരിഹരിക്കപ്പെടാനോ അവസരങ്ങളില്ല. സ്‌കൂള്‍ അധികൃതരെയും വീട്ടുകാരെയും പ്രശ്‌നം അവതരിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ ഭയക്കുന്നു. ഇക്കൂട്ടര്‍ പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമോ എന്ന ഭയമാണ് പെണ്‍കുട്ടികള്‍ പലതും പറയാന്‍ മുതിരാത്തത്.

തൃശ്ശൂര്‍ വിമല കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആശാ പി. റാവു ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. ബന്ധുവീട്ടില്‍ പോയിനിന്ന പെണ്‍കുട്ടി മനോവിഷമത്തോടെ മടങ്ങിവരുന്നു. വിവരമന്വേഷിച്ച അമ്മയോട് അവള്‍ മനസ്സ് തുറന്നു. ഒരു അടുത്ത ബന്ധുവില്‍നിന്നുണ്ടായ മോശം പെരുമാറ്റമായിരുന്നു അവള്‍ പറഞ്ഞത്. പക്ഷേ, അധ്യാപിക കൂടിയായ അമ്മ മകളെ ശാസിച്ചു. അവന്‍ അങ്ങനെ ചെയ്യില്ല. നീ വേണ്ടാത്തത് ചിന്തിച്ചുണ്ടാക്കുകയാണ് എന്നായിരുന്നു അമ്മയുടെ പ്രതികരണം. അതോടെ മകള്‍ തകര്‍ന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് മകളാണ് ശരിയെന്ന് അമ്മയ്ക്ക് മനസ്സിലായെങ്കിലും വൈകിയിരുന്നു.

കായിക പരിശീലനത്തിന് പോയ മൂന്നാം ക്ലാസുകാരന്‍, അധ്യാപകന്റെ ബലഹീനതകളെക്കുറിച്ച് അച്ഛനോട് പറഞ്ഞത് ഇങ്ങനെ, 'ആ മാഷ് ചീത്തയാണ്. ഞാന്‍ പോകുന്നില്ല'. എന്നാല്‍ അച്ഛന്‍ ആദ്യം അതത്ര കാര്യമായി എടുത്തില്ല. സാര്‍ സ്ട്രിക്റ്റായതുകൊണ്ട് തോന്നുന്നതാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

sanghadeepam news


l¿¡td¡T« ¨Tth¢cv j¡Q¬o¤jÈi®´® g£nX¢?
 


¨J¡µ¢: j¡Q¬¨· Ba¬ Y¤sh¤K¡b¢n®U¢Y ±d©Y¬J o¡Ø·¢J©hKki¡i l¿¡td¡T« J¨Ùi®ct ¨Tth¢cv j¡Q¬·¢c¤ o¤jÈ¡ g£nX¢i¡i¢ h¡s¤¼¤. cT·¢¸¤J¡j¡i a¤f¡i® ©d¡t¶® ©lwV® Jo®×«o® Dw¨¸¨Ti¤¾ ot´¡t GQuo¢Jq¤¨T dj¢©m¡bc ¨Tth¢ck¢v Ac¤la¢´¤¼¢¿. ¨Tth¢ck¢v J¨Ùi®ct dj¢©m¡bci®´® J¥T¤Yv o§¡Yɬ« Blm¬¨¸¶® ©cj¨· Jo®×«o® cvJ¢i J·® ¨Tth¢cv cT·¢¸¤J¡j¡i a¤f¡i® ©d¡t¶® ©lwV® Ab¢J¦Yt Y¾¢i l¢ljl¤« d¤s·¤l¼¤. ¨Tth¢ck¢v c¢kl¢k¤¾ D©a¬¡Lo®Z¨j d¢ulk¢´¤¨h¼® Jo®×«o® h¤¼s¢i¢¸® cvJ¢i¢j¢´¤Ji¡X®. c¢kl¢v c¡k® n¢e®T¢k¡i¢ 12 Jo®×«o¤J¡j¡X® Cl¢¨Ti¤¾Y®. ¨¨±e×® o®©×nc¢v c¢¼® o£v ¨Oi®Y¤lj¤¼ J¨Ùi®cs¢¨Ê o£v cØt dj¢©m¡b¢´¤J F¼ O¤hYk h¡±Y©h Clt´¤¾¥.

Oj´® dj¢©m¡bc Ac¤la¢´¡· dÖ¡·k·¢v Jr¢º 20 c® ¨J¡µ¢ Jo®×«o® J½¢nXt l¢Qi® Jvo¢ ¨J¡µ¢u ©d¡t¶® ±To®×¢c® J¡jX« J¡X¢´v ©c¡¶£o® cvJ¢i¢j¤¼¤. l¿¡td¡T« ¨Tth¢ck¢¨Ê iZ¡tY®Z DThJw ¨J¡µ¢u ©d¡t¶® ±To®×® BiY¢c¡k¡X® Alt´® ©c¡¶£o® cvJ¢iY®. F¼¡v ©c¡¶£o® kg¢µ¢¶¢¨¿¼® ©d¡t¶® ±To®×® Ab¢J¦Yt dsº¤.

J¥T¤Yv Ab¢J¡j¹q¤« dj¢©m¡bc¡ o§¡Y±É¬l¤« H¡e£o¤« kg¬h¡´X¨h¼® Blm¬¨¸¶® Jo®×«o® Ab¢J¦Yt a¤f¡i® ©d¡t¶® Ab¢J¦Yt´® ©cj©· J·¤ cvJ¢i¢j¤¼¤. Jo®×«o® c¢ih¹w´® Ac¤o¦Yh¡i¿ a¤f¡i® ©d¡t¶® ±dlt·¢´¤¼¨Y¼® J·¢v dsi¤¼¤.

±d©Y¬J o¡Ø·¢J©hKki¡iY¢c¡v ¨Vlkd®¨hÊ® J½¢nXs¤¨T d¥tX c¢i±ÉX·¢k¡X® ¨Tth¢cv F¼ l¡ah¡X® a¤f¡i® ©d¡t¶® Dit·¤¼Y®. Jo®×«o® c¢ih¹w Y¹w´® f¡bJh¿. 

¨oo® c¢ih¹w Ac¤oj¢µ® ±dlt·¢´¤¼Y¢c¡v J·¢c® hs¤dT¢ cv©JÙY® J½¢nXs¡X®. ¨±e×® o®©×nc¤Jq¢v lµ® Jo®×«o® J®q¢isuo® cvJ¢i¡v hY¢. Cª o¡pOj¬·¢v ¨Tth¢ck¢v J¥T¤Yv o§¡Y±É¬« cvJ¡c¡l¢¨¿¼¤ l¬J®Yh¡´¢ Jo®×«o¢¨Ê J·® a¤f¡i® ©d¡t¶® Y¾¤Ji¡i¢j¤¼¤.

C©Y¡¨Ti¡X® c¢kl¢k¤¾ D©a¬¡Lo®Z¨ji¤« ¨Tth¢ck¢v c¢¼® d¢ulk¢´¤¨h¼® J¡X¢µ® Jo®×«o® ¨J¡µ¢u ©d¡t¶¢c® ©c¡¶£o® cvJ¢iY®.
J·® d¤s·¤l¼Y® jÇOzc©l¶i®´¤ d¢¼¡¨k
Jr¢º a¢lo« jJ®YOzc ©l¶i®´® F·¢i VisJ®T©s×® He® slc¬¥ CÊk¢Quo® (V¢.Bt.¨F) D©a¬¡Lo®Z¨j ¨Tth¢ck¢¨k o¤jÈ¡ D©a¬¡Lo®Zt YTº¢j¤¼¤. CY® l¢l¡ah¡i©¸¡r¡X® Jo®×«o¢¨Ê J·® d¤s·¤ l¼Y®.

l¢©am l¢dX¢i¢v h¥¼¤ ©J¡T¢ j¥d l¢klj¤¼ jJ®YOzch¡X® JT·¡u ±mh¢µY®. CY¢c¤h¤Ø® jÙ¤ YlX ¨Tth¢cv lr¢ jJ®YOzc« JT·¢i¢j¤¼¤. Cl¢¨T l¬¡dJh¡i¢ J¾´T·® cT´¤¼¤¨l¼ B©j¡dX« mJ®Yh¡X®.

സംഘദീപം ദിനപത്രം


സംഘദീപം ദിനപത്രം                                                                                                            






  ജനചേതനയാത്രക്ക്‌ തിരുവനന്തപുരത്ത്‌ നല്‍കിയ സ്വീകരണയോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി സംസാരിക്കുന്നു. പി.കെ. കൃഷ്ണദാസ്‌, സി.പി. നായര്‍, കരമന ജയന്‍, ഒ. രാജഗോപാല്‍, പ്രതിഭാ അദ്വാനി, വി. മുരളീധരന്‍ എന്നിവര്‍ സമീപം. -അനില്‍ ഗോപി







 ജനചേതനയാത്ര നായകന്‍ എല്‍.കെ. അദ്വാനി തമിഴ്‌നാട്ടിലെ രാജപാളയത്ത്‌ തടിച്ചുകൂടിയ ജനാവലിയെ അഭിസംബോധന ചെയ്യുന്നു 

 

sanghadeepam news

കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്‌

രാജ്യത്ത്‌ ഏറ്റവും നല്ല ക്രമസമാധാന പാലനം ഉള്ള സംസ്ഥാനം ആണ്‌ കേരളമെന്നായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നത്‌. ഇതിന്‌ അടിവരയിടാന്‍ അവര്‍ എടുത്തുകാട്ടിയത്‌ തുടര്‍ച്ചയായി മൂന്നുതവണ മികച്ച ക്രമസമാധാന സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ കേരളത്തിന്‌ കിട്ടിയതാണ്‌. ഡല്‍ഹിയില്‍ നടന്ന പ്രൗഢ ചടങ്ങുകളില്‍ വച്ച്‌ കേന്ദ്രമന്ത്രിമാര്‍ സമ്മാനിച്ച അവാര്‍ഡ്‌ വാങ്ങാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ നേരിട്ട്‌ പോകുകയും വലിയ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സ്‌ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെക്കുറിച്ച്‌ കുറ്റംപറയുമ്പോഴൊക്കെ വകുപ്പുമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി നേതാക്കളും എടുത്തുകാട്ടിയതും ദേശീയതലത്തില്‍ കിട്ടിയ ഈ അവാര്‍ഡുകളായിരുന്നു. കേരളത്തിന്‌ എങ്ങനെ ഈ അവാര്‍ഡ്‌ കിട്ടി എന്ന്‌ അന്ന്‌ സംശയിച്ചവര്‍ക്കൊക്കെ ഉള്ള ഉത്തരമാണ്‌ കഴിഞ്ഞദിവസം ദേശീയ ക്രൈം റിക്കോര്‍ഡ്‌ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌. കേരളം കുറ്റവാളികളുടെ നാടായി മാറുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കുറ്റകൃത്യങ്ങളുടെ കണക്ക്‌ കുത്തനെ കൂടിയതായുമാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. സ്ത്രീപീഡനം, ബലാല്‍സംഗം, കൊലപാതകം, മോഷണം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണമാണ്‌ കൂടിയിരിക്കുന്നത്‌.കുകൊലപാതകം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ യുള്ള കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ (ഐപിസി) പരിധിയില്‍ വരുന്ന കുറ്റങ്ങളുടെ നിരക്കില്‍ 2010 ല്‍ കേരളമാണ്‌ ഒന്നാമത്‌. ഐപിസി കുറ്റങ്ങളുടെ നിരക്കില്‍ രാജ്യത്തെ മഹാനഗരങ്ങളില്‍ കൊച്ചിക്കാണ്‌ ഒന്നാംസ്ഥാനം.
ഒരു ലക്ഷം പേര്‍ക്ക്‌-എത്ര കുറ്റങ്ങള്‍ എന്ന അനുപാതത്തിലാണു കുറ്റകൃത്യ നിരക്കിന്റെ പട്ടിക തയാറാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഐപിസി കുറ്റങ്ങള്‍ മൊത്തം 1,48,313. ആകെ ജനസംഖ്യ 3.497 കോടി. അപ്പോള്‍ കുറ്റകൃത്യ നിരക്ക്‌ 424.1. എന്നാല്‍, രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനമാണു കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഒന്നാമതു മധ്യപ്രദേശാണ്‌. എങ്കിലും ജനസംഖ്യയ്ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ കുറ്റകൃത്യ നിരക്കില്‍ മധ്യപ്രദേശ്‌ നാലാം സ്ഥാനത്താണ്‌. സൈബര്‍ കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 142 കേസുകളുമായി രണ്ടാം സ്ഥാനത്താണ്‌. ജനസംഖ്യയ്ക്ക്‌ ആനുപാതികമായി കലാപക്കേസുകള്‍ ഏറ്റവും കൂടുതലുണ്ടായതു കേരളത്തിലാണ്‌ – 8724 എണ്ണം. രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം ഐപിസി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത 23 പൊലീസ്‌ ജില്ലകളുണ്ട്‌. അതില്‍, 25,735 കേസുകളുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്‌. എറണാകുളം റൂറല്‍(16), കൊല്ലം(17), തൃശൂര്‍(18), പാലക്കാട്‌(21) എന്നിവയും പട്ടികയിലുള്‍പ്പെടുന്നു.
സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം 3978 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ജനസംഖ്യയ്ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ മഹാനഗരങ്ങളില്‍ കൊച്ചിയിലെ കുറ്റകൃത്യ നിരക്ക്‌ 1897.8 ആണ്‌. കൊച്ചിയില്‍ 2009നെ അപേക്ഷിച്ച്‌ 193.7 ശതമാനം വര്‍ധനയാണു കഴിഞ്ഞ വര്‍ഷമുണ്ടായത്‌. മിക്ക മഹാനഗരങ്ങളിലെയും കുറ്റകൃത്യനിരക്ക്‌ ഗണ്യമായി കുറഞ്ഞപ്പോഴാണ്‌ കൊച്ചിയില്‍ നിരക്ക്‌ കുത്തനെ കൂടിയത്‌. കൊലപാതകം420, മാനഭംഗം 562 എന്നിങ്ങനെയാണ്‌ 2010 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ നവംബര്‍ മുപ്പതുവരെയുള്ള കണക്ക്‌ നോക്കുമ്പോള്‍ ഏതാണ്ട്‌ 1,36,526 കേസുകളാണ്‌ കേരളത്തിലെ പോലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. തലസ്ഥാന നഗരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനം സ്വന്തമാക്കി. എന്നാല്‍ കൊലപാതകങ്ങളുടെ കണക്ക്‌ നോക്കുമ്പോള്‍ തലസ്ഥാന നഗരമാണ്‌ ഒന്നാം സ്ഥാനത്തെത്തുന്നത്‌. ബലാല്‍സംഗങ്ങളുടെ കാര്യത്തിലും തിരുവനന്തപുരം ഒന്നാം സ്ഥാനത്തുണ്ട്‌. മോഷണം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കാര്യത്തിലും തിരുവനന്തപുരം ജില്ലയ്ക്കാണ്‌ ഒന്നാംസ്ഥാനം.
കേരളത്തില്‍ കേസുകള്‍ വ്യവസ്ഥാപിതമായി രജിസ്റ്റര്‍ചെയ്യുന്നതുകൊണ്ടാണ്‌ എണ്ണത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനവുണ്ടായതെന്നാണ്‌ ന്യായീകരിക്കാന്‍ നിരത്തുന്ന കാരണങ്ങള്‍. എന്നാല്‍ ഇതിനപ്പുറം യാഥാര്‍ത്ഥ്യമുണ്ടെന്നതാണ്‌ വസ്തുത. മദ്യപാനത്തിലും ആത്മഹത്യയിലും സ്ത്രീപീഡനത്തിലും കേരളമാണ്‌ രാജ്യത്തൊന്നാമത്‌ അവിതര്‍ക്ക കാര്യമാണ്‌. മദ്യപാനം തന്നെയാണ്‌ കുറ്റകൃത്യങ്ങള്‍ ഉയരാനുള്ള പ്രധാനകാരണം. തലയ്ക്ക്‌ ബോധമുള്ളവരൊക്കെ ഇക്കാര്യം വിവിധ രീതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും മദ്യപാനം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതിനായി മാറിമാറിവന്ന സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നുമില്ല. പോലീസുകാരില്‍ പോലും കുറ്റവാളികള്‍ പെരുകുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കേരളത്തിലുണ്ട്‌. ജനമിത്രപോലീസ്‌, മൈത്രിപോലീസ്‌ എന്നൊക്കെ കേള്‍ക്കാന്‍ നല്ല പദങ്ങളാണെങ്കിലും പോലീസിനെ ഭീതിയോടെ സമീപിക്കേണ്ട സാഹചര്യമാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌.
ഒരുകാലത്ത്‌ ആരോഗ്യപരിരക്ഷയിലും വിദ്യാഭ്യാസത്തിലും രാജ്യത്ത്‌ ഒന്നാമതായിരുന്ന കേരളം ഇന്ന്‌ കുറ്റകൃത്യങ്ങളുടെ നിരക്കിലും മദ്യപാനത്തിന്റെ കാര്യത്തിലും ഒന്നാമതെത്തി എന്ന്‌ വരുന്നത്‌ ആര്‍ക്കും ഭൂഷണമല്ല. ഭരണത്തിന്റെ പേരില്‍ പരസ്പരം മേനി നടിക്കുന്നവരും കുറ്റപ്പടുത്തുന്നവരും ഇതറിഞ്ഞ്‌ പ്രവര്‍ത്തിച്ചാല്‍ കേരളം വീണ്ടുമൊരു ഭ്രാന്താലയമാകാതിരിക്കും.

sanghadeepam news

ടിടിപിയെ രക്ഷിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ കത്തല്ല; വാജ്പേയിയുടെ വിജ്ഞാപനം

തിരുവനന്തപുരം: “ടൈറ്റാനിയം പൂട്ടാതിരുന്നത്‌ താന്‍ എഴുതിയ കത്തുകൊണ്ടാണ്‌. അതില്‍ അഭിമാനമുണ്ട്‌.” മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവകാശപ്പെട്ടതാണിത്‌. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ്‌ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ്‌ കമ്പനിയെ നിലനിര്‍ത്തുന്നത്‌ തന്റെ കത്താണെന്ന്‌ മുഖ്യമന്ത്രി അവകാശപ്പെട്ടത്‌.
2006 ജനുവരി 5നാണ്‌ സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണസമിതി അദ്ധ്യക്ഷന്‍ ത്യാഗരാജന്‌ ഉമ്മന്‍ചാണ്ടി കത്തെഴുതിയത്‌. ടൈറ്റാനിയത്തില്‍ 108 കോടി രൂപയുടെ അഴിമതി നടന്നതിനു കാരണം ഈ കത്താണെന്ന്‌ പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ കഴമ്പ്‌ എത്രയെന്നത്‌ അന്വേഷണത്തിലേ തെളിയൂ.
എന്നാല്‍ ടൈറ്റാനിയം പൂട്ടിപ്പോകാതിരുന്നതിനു കാരണം ഉമ്മന്‍ചാണ്ടിയുടെ കത്തല്ല, അടല്‍ബിഹാരി വാജ്പേയി സര്‍ക്കാര്‍ പുറത്തിറക്കിയ അസാധാരണ ഗസറ്റാണ്‌ എന്നതാണ്‌ യഥാര്‍ത്ഥ്യം. 2003ലാണ്‌ ടൈറ്റാനിയം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്‌. ചൈനയില്‍ നിന്നും ടൈറ്റാനിയം ഡയോക്സൈഡ്‌ ഇറക്കുമതി ചെയ്യുന്നതായിരുന്നു കാരണം. തിരുവനന്തപുരത്ത്‌ ഉല്‍പാദിപ്പിക്കുന്ന ടൈറ്റാനിയത്തിന്റെ പകുതിവിലയ്ക്ക്‌ ചൈനയില്‍ നിന്ന്‌ ലഭ്യമായി. പ്രമുഖ ഇടപാടുകാരെല്ലാം ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങി. തിരുവനന്തപുരത്ത്‌ ഉല്‍പാദിപ്പിച്ച ടൈറ്റാനിയം മുഴുവന്‍ കെട്ടിക്കിടന്നു. കാര്‍ഷെഡ്ഡില്‍വരെ സ്റ്റോക്ക്‌ ചെയ്യേണ്ട അവസ്ഥ വന്നു. ഉല്‍പാദനം കുറച്ചിട്ടും ഫലമുണ്ടായില്ല. കമ്പനി പൂട്ടുക എന്ന സ്ഥിതിയായി.
ഈ സാഹചര്യത്തിലാണ്‌ അന്ന്‌ കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയി സര്‍ക്കാര്‍ ടൈറ്റാനിയത്തെ സംരക്ഷിക്കാന്‍ തയ്യാറായത്‌. 2003 ജൂണ്‍ 6ന്‌ അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടായിരുന്നു ഇത്‌. വിജ്ഞാപനപ്രകാരം ചൈനയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ടൈറ്റാനിയം ഡയോക്സൈഡിന്റെ ചുങ്കം കുത്തനെ ഉയര്‍ത്തി. മാത്രമല്ല രാജ്യത്ത്‌ ടൈറ്റാനിയം ഡയോക്സൈഡ്‌ ലഭ്യത പരിഗണിച്ചേ ഇറക്കുമതി ചെയ്യാവൂ എന്നും ഇവിടെ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക്‌ ഇറക്കുമതി ചെയ്യരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
വാജ്പേയ്‌ സര്‍ക്കാരിനെക്കൊണ്ട്‌ ഇത്തരമൊരു വിജ്ഞാപനം ഇറക്കിപ്പിച്ചത്‌ സംസ്ഥാന സര്‍ക്കാരോ ടൈറ്റാനിയം കമ്പനിയോ ഇവിടുത്തെ ഇടതു-വലതു യൂണിയനുകളോ അല്ല. വിജ്ഞാപനത്തിന്റെ 41-ാ‍ം പേജില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌.
ചൈനയില്‍ നിന്ന്‌ ടൈറ്റാനിയം ഡയോക്സൈഡ്‌ ഇറക്കുമതി ചെയ്യുന്നതിന്‌ ട്രാവര്‍കൂര്‍ ടൈറ്റാനിയം കമ്പനി ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ഇതുപരിഹരിക്കണമെന്നും കാണിച്ച്‌ ടൈറ്റാനിയം മസ്ദൂര്‍ സംഘ്‌ 2007 ഫെബ്രുവരി 20ന്‌ നിവേദനം നല്‍കിയെന്നും ഇതു പരിഗണിച്ചാണ്‌ ഇത്തരം ഒരു ഉത്തരവെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. മസ്ദൂര്‍ സംഘിനുപുറമെ സ്നോസം ഇന്ത്യാ ലിമിറ്റഡ്‌, ഭീംരാജക്‌ ഇംപക്സ്‌, ചെമി എന്റര്‍ പ്രൈസസ്‌, നെരോലാക്‌ പെയിന്റ്‌, ബര്‍ജര്‍ പെയിന്റ്‌, കെമിക്കല്‍ ആന്റ്‌ ആല്‍ക്കലി അസോസിയേഷന്‍ എന്നിവരാണ്‌ ഇതുസംബന്ധിച്ച്‌ കേന്ദ്രവാണിജ്യമന്ത്രാലയത്തിന്‌ അഭിപ്രായങ്ങള്‍ നല്‍കിയത്‌.
മസ്ദൂര്‍ സംഘ്‌ ഒഴികെ മേറ്റ്ല്ലാവരും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ അനുകൂലിക്കുകയായിരുന്നു. കേരളത്തിന്റെ കുത്തക അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കെമിക്കല്‍ ആന്റ്‌ ആല്‍ക്കലി മര്‍ച്ചന്റ്‌ അസോസിയേഷന്‍ കേന്ദ്രത്തെ അറിയിച്ചത്‌. ട്രാവര്‍കൂര്‍ ടൈറ്റാനിയത്തിന്‌ പ്രദേശിക ആവശ്യം നിറവേറ്റാന്‍പോലും ഉല്‍പാദനം നടത്താന്‍ കഴിയില്ലെന്നായിരുന്നു മറ്റുകമ്പനികളുടെ നിലപാട്‌. ഇതെല്ലാം അവഗണിച്ച്‌ വാജ്പേയി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനാലായിരുന്നു ടൈറ്റാനിയം അന്ന്‌ പൂട്ടലില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌.

sanghadeepam news


അഹമ്മദാബാദിലെ ബാപ്സ്‌ ക്ഷേത്രത്തില്‍ ഹിന്ദുപുതുവര്‍ഷം ആഘോഷിക്കാന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി എത്തിയപ്പോള്‍

sanghadeepam news

അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ്‌ നടപ്പാക്കാന്‍ ബുദ്ധിമുട്ടെന്ന് കേരളം


ന്യൂദല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ്‌ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്‌ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണെന്ന് കേരളം. ഇക്കാര്യം കാണിച്ച്‌ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിഷയത്തില്‍ കോടതിയുടെ മറ്റൊരു ബഞ്ച്‌ സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചാണ്‌ കേരളം സത്യവാങ്മൂലം നല്‍കിയത്‌. അതീവാ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഉടന്‍ നടപ്പിലാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

sanghadeepam news

അഴിമതിക്കെതിരെ ശക്തമായ നടപടി വേണം – രാഷ്ട്രപതി

ന്യൂദല്‍ഹി: സാധാരണക്കാരനെ ബാധിക്കുന്ന അഴിമതിക്കെതിരേ ശക്തമായ നടപടി വേണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ആവശ്യപ്പെട്ടു. അഴിമതി രാജ്യവികസനത്തെയും സാമൂഹിക ഉന്നമനത്തെയും ബാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഭവനില്‍ ഗവര്‍ണര്‍മാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
രാജ്യം നേരിടുന്ന വലിയ വിപത്താണ് അഴിമതി. നിയമ സംവിധാനത്തെ ഇതു തകര്‍ക്കും. അഴിമതി വ്യാപിക്കുന്നതു തടയാനുള്ള ശക്തമായ നടപടികള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍റെയും ഭാഗത്തു നിന്നുണ്ടാകണം. ശിക്ഷാനടപടികള്‍ വര്‍ധിപ്പിക്കണം. ഭരണ സംവിധാനം സുതാര്യമാകണം. ജനങ്ങള്‍ക്ക് അഴിമതിക്കെതിരേ ബോധവത്കരണം നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണം.
കോളേജുകളിലെ റാഗിങ് തടയാനുള്ള സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കു ഗവര്‍ണര്‍മാരുടെ പിന്തുണ വേണം. തീവ്രവാദം നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണം. ഇതിനുള്ള നടപടികള്‍ ഉറപ്പാക്കാനും ഗവര്‍ണര്‍മാര്‍ക്കു കഴിയണമെന്നു പ്രതിഭ പാട്ടീല്‍ പറഞ്ഞു.
സംസ്ഥാന ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അടക്കം 28 ഗവര്‍ണര്‍മാരും മൂന്നു ലെഫ്റ്റനന്‍റ് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്

sanghadeepam news

മദനിയെ നവംബര്‍ 12ന് ഹാജരാക്കാന്‍ ഉത്തരവ്

കോയമ്പത്തൂര്‍: ബംഗളുരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ നവംബര്‍ 12നു ഹാജരാക്കാന്‍ കോയമ്പത്തൂര്‍ കോടതി ഉത്തരവിട്ടു. കോയമ്പത്തൂര്‍ പ്രസ് ക്ലബ് പരിസരത്തു നിന്നു സ്ഫോടക വസ്തു കണ്ടെടുത്ത കേസിലാണ് കോടതി നടപടി.
കേസില്‍ ഇന്ന് ഹാജരാക്കാനായിരുന്നു നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ മദനിയെ ഹാജരാക്കാനില്ലെന്നു കാണിച്ച് അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളിയ കോടതി നവംബര്‍ 12ന് മദനിയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Thursday 27 October 2011

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍.....

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍
പെരുകുമിരുട്ടിന്‍ ഗുഹാന്ത്വരത്തില്‍
അതില്‍ നിന്നോരായിരം പൊന്‍ദീപനാളങ്ങള്‍
ഉയരട്ടെ പുലരട്ടെ പുണ്ണ്യപൂരം .

അടിമത്ത കാലത്തിന്‍ അവശിഷ്ട ദുഖഃങ്ങള്‍
അകവും പുറവും പൊതിഞ്ഞിടുമ്പോള്‍
അടിമത്ത ബോധത്തിന്‍ ഭയവുമാശങ്കയും
അടിയറ്റുവീഴാതെ ബാക്കി നില്‍ക്കെ
പരതന്ത്രഭാവത്തിന്‍ പരിണാമ ഭേധങ്ങള്‍
പലതും പുതുനാമ്പെടുത്തിടുമ്പോള്‍
കരയായ്ക വാവിട്ട് നിലവിട്ടു വീഴായ്ക
കരളിന്‍ കരുത്തിലുറച്ചു നില്‍ക്കെ.

വരബലം കൊണ്ടു ജയിക്കാനരുതാത്ത
പലപല കോട്ടകള്‍ക്കുള്ളില്‍ നിന്നും
അധികാരദുര്‍മ്മത തിമിരത്താലന്തമാം
അസുരത ചെങ്കോല്‍ നടത്തിടുമ്പൊള്‍
അരുതരുതീശ്വര ചിന്ദനം തന്‍ നാട്ടില്‍
ഉയിര്‍ വെണമെങ്കിലെന്നാഞ്ജാപിക്കെ
പ്രജകള്‍തന്‍ തീവ്ര ഹൃദയാഭിലാഷങള്‍
പ്രഹ്ളാദ രൂപം വരിച്ചപോലെ
തടവറ ഭേതിച്ച് കയ്യാമം പൊട്ടിച്ച്
തളിരിട്ട കൃഷ്ണാവതാരം പോലെ.

ശിവജിതന്‍ പൊര്‍വിളികേട്ടു മഹാരാഷ്ട്ര
മലവേടര്‍ മുമ്പിട്ടു വന്നപോലെ
പഴശ്ശിതന്‍ തീപ്പന്തം എതിരേറ്റു വാങ്ങിയ
മലനാടിന്‍ മണ്ണിന്‍ടെ മക്കള്‍ പോലെ
ഒരു വേലുതമ്പിതന്‍ പടവാള്‍തിളക്കത്തില്‍
ഒളിയേറും ഗ്രാമതുടിപ്പു പോലെ
വയലേലതോറും വിയര്‍പ്പിനാല്-ഐശ്വര്യം
വിളയിച്ച കൈവിരല്‍ തുമ്പുകള്‍ പോല്‍ .(ഒരു കൊച്ചു.)

sanghadeepam news

sanghadeepam news

sanghadeepam news

ശതശതവന്ദനം ഋഷിനാടേ ....



ശതശതവന്ദനം ഋഷിനാടേ
സുഖദേ, ശുഭദേ, ജയദേ,
ജനമനഹിതശുഭവരദേ                               (  ശത )

ധര്‍മഗ്ലാനി വരുത്തീടാന്‍
അസുരത താണ്ഡവമാടുമ്പോള്‍
‍യുഗസാരഥിതന്‍ ശംഖൊലിയാല്‍
ധര്‍മം വാഴ്ത്തിയ പ്രിയനാടേ              (  ശത )

നിന്‍പാദം കണികാണ്മാനായ്
നിന്‍‌കാല്‍പൂമ്പൊടി അണിയാനായ്
ദിവ്യേ, സുരവരരക്ഷമരായ്
നില്‍‌പൂ നടയില്‍ യുഗയുഗമായ്
പുല്ലായെങ്കിലുമീമണ്ണില്‍
പുലരാന്‍ പുണ്യമുദിച്ചെങ്കില്‍
ജീവന്‍ സാര്‍ത്ഥകമായെന്നായ്‌
തപമവരനിശം ചെയ്തില്ലേ?                   (  ശത )            

മമജന്മാന്തര സുകൃതത്താല്‍
മാതാവേ, നിന്‍ മടിയില്‍ ഞാന്‍
‍വന്നുപിറന്നു മാനവനായ്‌
വന്ദ്യേ, തവപദസേവകനായ്‌
വേണ്ടാ വേറൊരു മോക്ഷം മേ
വേണ്ടാ പരമൊരുസ്വര്‍ഗം മേ
മോക്ഷം നീയേ, സ്വര്‍ഗം നീ
അഭയേ അമലേ അമിതബലേ                (  ശത )

Wednesday 26 October 2011

sanghadeepam news

Lo®×® pªo® c¢t½¢µ¡v ±dmî« Y£j¤©h¡?


G¨YÆ¢k¤« Hj¤ J¡j¬« ohi·¤« J¡k·¤« cT´¡Y¢j¢´X¨hÆ¢v B¨J ¨O©àÙY® AY¢¨Ê c¢tlpX·¢c¡i¢ D¼YYk oh¢Y¢¨i O¤hYk¨¸T¤·¢i¡v hY¢. mfj¢hk Y£tÏ¡Tc·¢¨Ê o¤Lhh¡i cT·¢¸¢c¡i¢ AÕ® o«Ì¡c¹w Dw¨¸T¤¼ Hj¤ o«Ì¡c¡Éj oh¢Y¢¨i O¤hYk¨¸T¤·¢iY¡i l¡t· C·j·¢¨k¡¼¡X®. ©alo§« ©f¡tV¢¨Ê JX´c¤oj¢µ® h¥¼® ©J¡T¢i¢©k¨s Y£tÏ¡TJt F·¤¼ hX®Vk–hJj l¢q´¤J¡k¨· Hj¤´¹w Al©k¡Jc« ¨Oà¡u J¥T¢i ©i¡L·¢k¡X® Cª Y£j¤h¡c«. ltn·¢v jÙ¤YlX Cª oh¢Y¢ ©i¡L« ©Ot¼® Ì¢Y¢ l¢ki¢j¤·¤h¨±Y. AÕ® o«Ì¡c¹q¢¨ki¤« D©a¬¡LÌÁ¡t o«fÜ¢´¤«. c¢ki®´k¢v AÕ® G´t l£Y« oh¢Y¢i¢v Dw¨¸¶ H¡©j¡ o«Ì¡c·¢c¤« cvJ¤«. Cª Ìk·® o«Ì¡c¹w Lo®×® pªo¤Jq¤« Y¹q¤¨T c¡¶¢v c¢¨¼·¤¼ Y£tÏ¡TJt´¡i¢ ±d©Y¬J oªJj¬¹q¤« Hj¤´¤«. c¢ki®´v ±d©am·¡X® CY¢c¡i¢ Ìk« J¨Ù·¡u D©Àm¢´¤¼Y®. Cª o£ox Jr¢º¡k¤T¨c CY¤h¡i¢ fܨ¸¶ dX¢Y¤T¹¡c¡X® Y£j¤h¡c«. mfj¢hk atmc·¢¨c·¤¼ o¡b¡jX gÇÁ¡t´® CY¤¨J¡Ù® Fɤ ©c¶h¡X® d¤Y¤Y¡i¢ DÙ¡J¡u ©d¡J¤¼¨Y¼® c¢Öih¢¿. mfj¢hki¢¨k Aopc£ih¡i Y¢´¤« Y¢j´¤« J¤si®´¡©c¡ Hj¤ c¢h¢n¨·¨iÆ¢k¤« Aภatmc« F¿¡lt´¤« Ds¸® lj¤·¡©c¡ Blm¬h¡i cTdT¢J¨q´¤s¢µ¡©k¡O¢´¤¼Y¢c¤ dJj« Lo®×® pªo¤Jw c¢t½¢µ® D©a¬¡LÌÁ¡t´¤« Alj¤¨T dj¢l¡j¹w´¤« o¤Katmcl¤« ©h¡È±d¡d®Y¢i¤« ±da¡c« ¨Oà¡c¤¾ Hj¤´¹q¡X® cT´¡u ©d¡J¤¼Y®.

mfj¢hki¢v H¡©j¡ Y£tÏ¡Tc o£ox Jr¢i¤©Ø¡r¤« dj¡Y¢Jq¤¨T ±dl¡ph¡X®. o¼¢b¡c·® ¨d¡k£o¢¨Ê htÀc«©d¡k¤« gÇÁ¡t´® ©cj¢©TÙ¢lj¤¼ AY¬É« dj¢Y¡dJjh¡i Ì¢Y¢ DÙ¡J¡s¤Ù®. mfj¢hki¢©k´¤¾ ±d©lmc ©s¡V¤Jw Y¤T¹¤¼¢T« h¤Yv gÇÁ¡t dkl¢b O¥nX¹w´¤« l¢©bij¡l¤¼¤. ±do¡a¨h¼ ©dj¢v cvJ¨¸T¤¼ JT¢µ¡v d¿¤©d¡J¤¼ A¸·¢c¤« AjlXi®´¤«l¨j H¡©j¡ ltnl¤« l¢k J¥¶¤¼¤. F¿¡l¢b d¥QJw´¤« AtµcJw´¤« c¢j´® ltÚ¢¸¢´¡u ©J¡TY¢ Y¨¼ CT¨dT¤¼¤. o£ox Y¤T¹¢ Hj¡r®O d¢¼¢T¤©Ø¡©r´¤« a¤tLÜhk£hoh¡J¤¼ mfj¢hki¤« dj¢oj±d©am¹q¤« `Jë£c¡´¡u’ C´¤s¢ h¥l¡i¢j« ©dj¤¨T o¼Ú ©oc¨i c¢©i¡L¢´¤¨h¼¡X® dsi¤¼Y®. cT¼¡v c¿Y®. F¼¡v. Jr¢º F±Y©i¡ ltnh¡i¢ C©Y´¤s¢¨µ¿¡« F±Y©i¡ D¼Y Yk©i¡L¹q¤« Y£j¤h¡c¹q¤« DÙ¡i¢. h¡k¢c¬ c¢t½¡tÒc« C¼¤« lk¢¨i¡j¤ ±dmîh¡i¢ Y¤Tj¤Ji¡X®.

h¡o®×t dë¡c¤Jw´® Cl¢¨T Hj¤ J¤sl¤h¢¿. mfj¢hki®´¤« h¡o®×tdë¡u Yà¡s¡´¢i¢¶¤Ù®. G×l¤« HT¤l¢k¨· dë¡u cT¸¡´¡u 150 ©J¡T¢ j¥d ©lX¨h¼¡X® JX´®. Cª Y¤J J¨Ù·¡u A±Y lk¢i ±di¡oh¤Ù¡J¡u J¡jX« J¡X¤¼¢¿. o«g¡lcJq¡i¢·¨¼ d¢j¢¨µT¤´¡l¤¼ ¨Os¢i Y¤Ji¡X¢Y®. AY¢¨c¡¼¤« h¢c¨´T¤¼¢¨¿¼Y¡X® oY¬«. ltn¹w´® h¤ud® Bl¢n®Jj¢µY¤« Fl¢¨T©i¡ lµ® D©dÈ¢´¨¸¶Y¤h¡i dØ¡ h¡o®×t dë¡c¢¨c´¤s¢µ® C©¸¡w H¼¤« dsº¤ ©Jw´¤¼¢¿. Y£tÏ¡TcJ¡k·® dØ F¼ d¤X¬Y£tÏ« l¢otÒ¬ d¤ri¡i¢ h¡s¤¼ Adh¡cJjh¡i Ì¢Y¢ l¢©mn« Hr¢l¡´¡u ot´¡j¢c® Jr¢i¡·Y® eÙ¢¨Ê Ag¡l«¨J¡Ù¿. CY¢c¡i¢ ©J±z« Yj¡¨h©¼× ©J¡T¢´X´¢c® j¥d Dd©i¡L¨¸T¤·¡u C©Yl¨j Jr¢º¢¶¢¿.

F¿¡ c¢i±ÉX¹w´¤hY£Yh¡i¢¶¡X® mfj¢hki¢©k´¤¾ Y£tÏ¡TJ ±dl¡p«. H¡©j¡ o£ox Jr¢i¤©Ø¡r¤« AY® ltÚ¢´¤Ji¡X®. Clt´® AY¬¡lm¬« ©lÙ AT¢Ì¡c oªJj¬¹¨qÆ¢k¤« Hj¤©´ÙY® ©alo§« ©f¡tV¢¨Êi¤« ot´¡j¢¨Êi¤« JThi¡X®. atmc« J¡·® dY¢c¡s® hX¢´¥t l¨j a¡pQk« ©d¡k¤« kg¢´¡¨Y Y£tÏ¡TJt Jn®T¨¸¶ H©¶¨s a¢lo¹w Jr¢º ltn« DÙ¡i¢. Ac¬ o«Ì¡c¹q¢v c¢¨¼·¤¼ Y£tÏ¡TJt´¡X® dk©¸¡r¤« G¨s ©Jëm¹w ©cj¢©TÙ¢ lj¤¼Y®. i¡±Y¡oªJj¬¹q¤¨T dj¢h¢Y¢ lk¢¨i¡j¤ ±dmîh¡X®. ©k¡s¢Jq¢k¤« hפh¤¾ i¡±Y YTi¡u C´¤s¢ ¨d¡k£o¢c® Jt´m c¢t©Àm« cvJ¡u Y£j¤h¡c¢µ¢¶¤Ù®. AdJT¹w djh¡lb¢ J¤si®´¤J F¼ kȬh¡X® C·j« Y£j¤h¡c¹w´® d¢¼¢k¤¾¨YÆ¢k¤« Y£tY®Z¡TJj¤¨T i¡±Yi®´¡lm¬h¡i oÕ¡j oªJj¬« J¥T¢ Hj¤©´ÙY® ot´¡j¢¨Ê f¡Ú¬Yi¡X®. o£ox ©cj¢T¡u J¥T¤Yv ¨±Ti¢c¤Jq¤« foæ¤Jq¤« DÙ¡JX«. F¼¡v, CY¤ o«fÜ¢µ® Cc¢ ©lX« Y£j¤h¡ch¤Ù¡J¡u. cl«ft 17–c® Y£tÏ¡TcJ¡k« Y¤T¹¤Ji¡X®. Hj¤´¹w d¡Y¢ lr¢i¢v·¨¼¨i¼¡X® kg¢´¤¼ l¢lj«. C´¤s¢i¤« C¹¨c ©d¡J¨¶. AT¤· Y£tÏ¡TcJ¡k·® F¿¡« ©c¨ji¡´¡« F¼ dY¢l® d¿l¢ Y¨¼i¡X® ©Jw´¤¼Y®. F±Y J¡kh¡i¢ CY¤ ©Jw´¡u Y¤T¹¢i¢¶®? c¢ki®´k¢v d¤Y¤Y¡i¢ J¤¨s Lo®×® pªo¤Jw c¢t½¢µY¤¨J¡©Ù¡ ©s¡d® ©l Ì¡d¢´¤¼Y¤¨J¡©Ù¡ Y£j¡l¤¼Y¿ mfj¢hki¢¨k ±dmî¹w. Y£tÏ¡TJ f¡p¤k¬« F¹¨c c¢i±É¢´¡c¡l¤¨h¼ AT¢Ì¡c±dmî« C©¸¡r¤« Otµ¡l¢nih¡J¤¼¢¿. AY¢c¡i¢j¤¼¢©¿ h¤K¬ dj¢LXc cv©JÙ¢i¢j¤¼Y®? o¡b¡jX gÇc® C´¤s¢i¤« Aภatmc« ©Jëmd¥tX« Y¨¼i¡l¤«.

Tuesday 25 October 2011

Hindus ask Muslim brothers -Kaba is... (8 photos)


Copy these images and pass to as many Hindus and Muslims as possiblem.
Muslims don't have answer for this article.Hindus can trap Mr Zakir Naik if he is interpolating Vedas...
We are having facts and proof...Let them read this and realize Supreme Truth.

showing 1-8 of 8


Muslims say they are against idol worship, but they are not practising it at Mecca where they are waiting to open the door of Kaa-a-ba which, very poor...(Remember they are flying to Mecca looting money from Hindus from our temples which is looted by Government) "Meccayile ambala nadayil....." Om Namashivaya, this is shiva lingam...



Muslims say they are against idol worship, but they are not practising it at Mecca where they are waiting to open the door of Kaa-a-ba which, very poor...(Remember they are flying to Mecca looting money from Hindus from our temples which is looted by Government)
 "Meccayile ambala nadayil....." Om Namashivaya, this is shiva lingam...




Makkayil "ka-a-ba" (shiva lingam) pradakshinam cheyyunnu (anti-clock wise) which is shaiva, brahmananmaare pole mundu uduthu pokunna chilareyum kaanam... 
"om namashivaya"



Makkayil "ka-a-ba" (shiva lingam) pradakshinam cheyyunnu (anti-clock wise) which is shaiva, brahmananmaare pole mundu uduthu pokunna chilareyum kaanam... 
"om namashivaya"


Ka-aba interior view...
showing 3 of 8 photos This photo is the album cover photo.
Shiva Linga and Ka-aba are same.

It was built and worshipped in the same way Hindus worship Shivalinga

Kaba is... 


Kaba is... > page-1



page-3

കുരുക്ഷേത്രം


“കുരുക്ഷേത്രം ഗമിഷ്യാമി കുരുക്ഷേത്രേ വസാമ്യഹം
യ ഏവം സതതം ബ്രൂയാത്സോ �പി പാപൈഃ പ്രമുച്യതേ.”
“ഞാന്‍ കുരുക്ഷേത്രത്തില്‍ പോവും. കുരുക്ഷേത്രത്തില്‍ താമസിക്കും എന്നിങ്ങനെ എല്ലായ്പോഴും പറയുന്നവന്‍ സകല പാപങ്ങളില്‍ നിന്നും മോചിക്കപ്പെടുന്നു.”
ഭാരതതലസ്ഥാനമായ ദില്ലിയില്‍ നിന്ന്‌ ഉദ്ദേശം നൂറ്റമ്പതു കിലോമീറ്റര്‍ അകലെയാണ്‌ ഭാരതപ്രസിദ്ധമായ കുരുക്ഷേത്രം. ഇത്‌ ഹരിയാന സംസ്ഥാനത്താണ്‌. ഇതിനെ ധര്‍മ്മക്ഷേത്രമായി മഹാഭാരതം പ്രകീര്‍ത്തിക്കുന്നു.
പുരാതനകാലത്ത്‌ ഈ സ്ഥലം ‘ബ്രഹ്മാവിന്റെ ഉത്തരദേവി’ എന്നു പറയപ്പെട്ടിരുന്നു. സരസ്വതീനദീതീരത്ത്‌ മഹര്‍ഷിമാരുടെ ആശ്രമമുണ്ടായിരുന്നു. ഈ ഭൂഭാഗം ഇപ്പോള്‍ ഏകദേശം അന്‍പതുകിലോമീറ്റര്‍ വിസ്താരത്തില്‍ വര്‍ത്തുളാകാരമായി സ്ഥിതിചെയ്യുന്നു. (ഇപ്പറഞ്ഞത്‌ ഇരുപത്തഞ്ചുകൊല്ലം മുമ്പത്തെ സ്ഥിതിയാണ്‌. ഇപ്പോള്‍ ഈ സ്ഥലത്ത്‌ ധാരാളം കെട്ടിടങ്ങളും വ്യവസായസ്ഥാപനങ്ങളും റെയില്‍വേ സ്റ്റേഷനും മറ്റുമുണ്ട്‌.)
ചന്ദ്രവംശത്തിലെ പുരാതനരാജാവയ കുരു ഇവിടം തപസ്സ്‌, സത്യം, ക്ഷമ, ദയ, ശൗചം, ദാനം, യോഗം, ബ്രഹ്മചര്യം ഈ അഷ്ടാംഗങ്ങളുടെ ധര്‍മ്മഭൂമിയാക്കിത്തീര്‍ക്കണമെന്നു നിശ്ചയിച്ചു. സുവര്‍ണ്ണരഥത്തില്‍ കയറി അദ്ദേഹം ഇവിടെ വന്നു. ആ രഥത്തില്‍ അദ്ദേഹം ഒരു കലപ്പ ഘടിപ്പിച്ചിരുന്നു. ശ്രീശങ്കരന്റെ വാഹനമായ കാളയെയും യമധര്‍മ്മന്റെ വാഹനമായ പോത്തിനെയും കെട്ടി കുരുരാജാവും നിലം ഉഴുതു. ധര്‍മ്മത്തിന്റെ കൃഷിയില്‍ മഹാദേവനും മൃത്യുദേവനും യാതൊരു തടസ്സവും വരുത്തിയില്ല. അവര്‍ സഹായികളായി വര്‍ത്തിച്ചു.
ഇതുകണ്ടു ദേവേന്ദ്രന്‍ ചോദിച്ചു – ‘എന്തു ചെയ്യുകയാണ്‌?’
കുരു രാജാവ്‌ – അഷ്ടാംഗധര്‍മ്മം കൃഷി ചെയ്യാന്‍ നിലമൊരുക്കുകയാണ്‌.
ഇന്ദ്രന്‍ – അതിനു വിത്തെവിടെയാണ്‌?
കുരു – എന്റെ പക്കലുണ്ട്‌.
ഇന്ദ്രന്‍ മടങ്ങിപ്പോയി. എന്തെന്നാല്‍ ധര്‍മ്മത്തിന്റെ വിത്ത്‌ ഹൃദയത്തിലുള്ളവര്‍ സ്വര്‍ഗത്തിനുടമയാണ്‌. അദ്ദേഹത്തിന്‌ ഒന്നും കൊടുക്കേണ്ടതായിട്ടില്ല. അദ്ദേഹത്തെ പരാജയപ്പെടുത്താനും സാദ്ധ്യമല്ല.
രാജാവ്‌ ദിവസംതോറും ഏഴുക്രോശം ഭൂമി ഉഴുതുകൊണ്ടിരുന്നു. നാല്‍പത്തെട്ടു ക്രോശം ഭൂമി ഉഴുതുതീര്‍ന്നപ്പോള്‍ ധര്‍മ്മത്തിന്റെ പരമദേവനായ വിഷ്ണുഭഗവാന്‍ അവിടെ വന്നു. അദ്ദേഹം ഇന്ദ്രനെപ്പോലെ ചോദിച്ചു. രാജാവ്‌ ഇന്ദ്രനുനല്‍കിയ മറുപടിയും നല്‍കി. അപ്പോള്‍ വിഷ്ണുഭഗവാന്‍ പറഞ്ഞു: ‘വിത്ത്‌ എനിക്ക്‌ തരൂ, ഞാന്‍ വിതയ്ക്കാം.’
ധര്‍മ്മത്തിന്റെ ബീജമാണ്‌ ആത്മോത്സര്‍ഗ്ഗം. രാജാവ്‌ സാവധാനം കൈകളും കാലുകളും ശിരസ്സും ഭഗവല്‍പാദങ്ങളില്‍ സമര്‍പ്പിച്ചു. ഭഗവാന്‍ അവ ചക്രംകൊണ്ടു മുറിച്ച്‌ തയ്യാറാക്കിയ ഭൂമിയില്‍ അവിടെവിടെയായി അമര്‍ത്തിവച്ചു. അന്നുമുതല്‍ ഈ ഭൂമി കുരുവിന്റെ വയല്‍ – കുരുക്ഷേത്രം – ധര്‍മ്മക്ഷേത്രം – എന്നിങ്ങനെ പ്രസിദ്ധമായി.
ശ്രീകൃഷ്ണഭഗവാന്‍ ഈ പുണ്യഭൂമിയില്‍ നിന്നാണ്‌ ഭക്തനും ബന്ധുവുമായ അര്‍ജ്ജുനനു ഗീത ഉപദേശിച്ചത്‌. മഹാഭാരതകാലത്തിനും വളരെ മുന്‍പ്‌ പരശുരാമന്‍ ദുഷ്ടന്മാരായ ക്ഷത്രിയരെ സംഹരിച്ചു. ഇവിടെ രക്തഹ്രദം (തടാകം) ഉണ്ടാക്കി. അവിടെയാഗം നടത്തി. മഹാഭാരതകാലത്തും പിന്നീടും അനേകം പ്രാവശ്യം ഇവിടെ യുദ്ധക്കളമായിത്തീര്‍ന്നിട്ടുണ്ട്‌. യുദ്ധങ്ങളില്‍ എതിര്‍ത്തു പടവെട്ടി വീരചരമം പ്രാപിച്ച യോദ്ധാക്കളുടെ രക്തം വീണു നനഞ്ഞു പവിത്രമായതാണ്‌ ഇവിടത്തെ ഓരോ തരി മണ്ണും.
കുരുക്ഷേത്രം വളരെയധികം വിസ്തൃതമായ ഭൂഭാഗമാകയാല്‍ അവിടത്തെ തീര്‍ത്ഥങ്ങള്‍ എപ്പോഴും പല ജില്ലകളിലായി സ്ഥിതി ചെയ്യുന്നു. യാത്രക്കാര്‍ പോകേണ്ടതും സന്ദര്‍ശിക്കേണ്ടതുമായ പ്രധാന സ്ഥാനങ്ങള്‍ പറയാം.
ബ്രഹ്മസരസ്സ്‌
കുരുക്ഷേത്രം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ ഇവിടത്തെ പ്രധാന പുണ്യതീര്‍ത്ഥമായ ബ്രഹ്മസരോവരം സ്ഥിതി ചെയ്യുന്നു. ഇക്കാലത്തു പോലും സൂര്യഗ്രഹണാവസരത്തില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ ഈ സരോവരത്തില്‍ വന്നു സ്നാനം ചെയ്ത്‌ ആത്മസംതൃപ്തി നേടുന്നുണ്ട്‌. ഈ തടാകത്തില്‍ രണ്ട്‌ ദ്വീപുകളുണ്ട്‌. ഇവയില്‍ ചില പുരാതന ക്ഷേത്രങ്ങളുമുണ്ട്‌. ഒരു ദ്വീപില്‍ ചിത്രകൂപമെന്ന ഒരു തീര്‍ത്ഥമുണ്ട്‌.സംനിഹിതം : ഇത്‌ ഒരു ചെറിയ തടാകമാണ്‌. യാത്രക്കാര്‍ ആദ്യം ഇവിടെയാണ്‌ എത്തുന്നത്‌. ഇതിന്റെ പടിഞ്ഞാരെ തീരത്ത്‌ ലക്ഷ്മീനാരായണക്ഷേത്രം കാണാം.
കുരുക്ഷേത്രത്തില്‍ ബിര്‍ളാമന്ദിരവും വേറെ ചില ധര്‍മ്മശാലകളുമുണ്ട്‌. ഇവയില്‍ യാത്രക്കാര്‍ക്കു താമസത്തിനും വിശ്രമത്തിനും വേണ്ടത്ര സൗകര്യമുണ്ട്‌.
ഥാനേസര്‍ശഹര്‍ – റെയില്‍വേ സ്റ്റേഷനില്‍ നിന്നു രണ്ടര കിലോമീറ്റര്‍ അകലെയാണ്‌ ഈ നഗരം. നഗരത്തിനു സമീപം സ്ഥാണീശ്വര മഹാദേവന്റെ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ഭദ്രകാളീക്ഷേത്രം – സ്ഥാണീശ്വരക്ഷേത്രത്തില്‍ നിന്ന്‌ അല്‍പം അകലെയാണ്‌ ഭദ്രകാളീക്ഷേത്രം. ഇതും അമ്പത്തൊന്നു ശക്തിപീഠങ്ങളില്‍പെട്ടതാണ്‌. പാണ്ഡവര്‍ യുദ്ധാരംഭത്തിനു മുമ്പ്‌ ഇവിടെ വന്നു ദേവീ പൂജ നിര്‍വ്വഹിച്ചു. മഹാഭാരതത്തില്‍ അര്‍ജുനന്റെ ദേവീസ്തോത്രം വായിക്കാവുന്നതാണ്‌. ഇവിടെ ദേവിയുടെ അസ്ഥിവീണു.
ജ്യോതിസരസ്സ്‌ – ഇതാണു ശ്രീകൃഷ്ണഭഗവാന്‍ അര്‍ജുനനു ഗീതോപദേശം നല്‍കിയ സ്ഥലം. ഇത്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ അഞ്ചു കിലോമീറ്റര്‍ പടിഞ്ഞാറ്‌ പോഹേവായ്ക്കു പോകുന്ന വഴിയരുകിലാണ്‌.
സരസ്വതീനദി – ജ്യോതിസരസ്സില്‍ നിന്നു വടക്ക്‌ ഈ പേരില്‍ ഒരു ഗ്രാമമുണ്ട്‌. ആ ഗ്രാമത്തിനരികിലൂടെയാണ്‌ സരസ്വതീനദി ഒഴുകുന്നത്‌. ഇപ്പോള്‍ നദിയില്ല. ജലാശയം മാത്രം കാണാം. ജ്യോതിസരസ്സില്‍ ഒരു പുരാതന പേരാല്‍വൃക്ഷവും ഏതാനും ക്ഷേത്രങ്ങളുമുണ്ട്‌.
പേഹേവാ (പൃഥൂദകം) – കുരുക്ഷേത്രത്തില്‍ ഇത്‌ വളരെ പാവനമായ സ്ഥലമായി പുരാണങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. ഇവിടെയെത്താന്‍ കുരുക്ഷേത്രം ബസ്സ്റ്റേഷനില്‍ നിന്ന്‌ പതിന്നാലു കിലോമീറ്റര്‍ സഞ്ചരിക്കണം. ഇത്‌ പൃഥുമഹാരാജാവ്‌ നിര്‍മ്മിച്ച തടാകമാണ്‌. ഇതിനു ചുറ്റുമായി അനേകം ക്ഷേത്രങ്ങളുണ്ട്‌.
കുരുക്ഷേത്രം – പഹേവാ മാര്‍ഗത്തില്‍ നരാകതരി (ഭീഷ്മശരശയ്യ)യുടെ സ്ഥാനത്ത്‌ ഒരു തടാകമുണ്ട്‌. ഇതുകൂടാതെ പല തടാകങ്ങളും അനേകം ക്ഷേത്രങ്ങളും തീര്‍ത്ഥങ്ങളായും പവിത്രങ്ങളായും ഈ പുണ്യഭൂമിയിലുണ്ട്‌.

അയോദ്ധ്യ



അയോദ്ധ്യ എക്കാലവും ഭഗവദ്ധാമമാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്ക്കാണ്‌.
അയോദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത്‌ എന്നാണ്‌. അതായത്‌ ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍ കഴിയാത്തത്‌. അയോദ്ധ്യ എന്ന പേരുച്ചരിച്ചാല്‍ത്തന്നെ പാപം നശിക്കുന്നതാണ്‌. വേദങ്ങളില്‍പോലും ഈ ഭഗവദ്ധാമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌.
“അഷ്ടചക്രാ നവദ്വാരാ ദേവാനാം പൂരയോദ്ധ്യാ” എട്ടു ചക്രങ്ങള്‍ ഒമ്പതു കവാടങ്ങള്‍ ഇവയുള്ള ദേവന്മാരുടെ പട്ടണമാണ്‌ അയോദ്ധ്യ. മനുഷ്യശരീരത്തിനും ഒമ്പതുദ്വാരാ (വാതിലുകള്‍) ങ്ങളുണ്ടല്ലോ. ഒമ്പതു വാതിലുകളുള്ള മനുഷ്യശരീരത്തിലെ ഹൃദയമാണ്‌ ഭഗവദ്ഗൃഹം. അതുപോലെ ബ്രഹ്മാണ്ഡത്തിന്റെ ഹൃദയമാണ്‌ അയോദ്ധ്യ. അങ്ങനെ സര്‍വ്വശ്രേഷ്ഠമായ ഭഗവദ്ധാമവുമാണ്‌.
സൂര്യവംശരാജാക്കന്മാരുടെ ആദ്യരാജധാനിയായ അയോദ്ധ്യ അശ്വമേധം, രാജസൂയം മുതലായ അനേകം ശ്രേഷ്ഠയജ്ഞങ്ങളുടെ ഭൂമികൂടിയാണ്‌. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയും അയോദ്ധ്യതന്നെ. ഇങ്ങനെ എല്ലാംകൊണ്ടും അത്യന്തം പവിത്രമായ പുണ്യനഗരിയാണ്‌ അയോദ്ധ്യ.
ഉത്തര റെയില്‍വേയ്ക്ക്‌ അയോദ്ധ്യസ്റ്റേഷനുണ്ട്‌. ലഖ്നൗവില്‍ നിന്ന്‌ എണ്‍പത്തിനാല്‌ കിലോമീറ്റര്‍ അകലെയാണ്‌ ഇതിന്റെ ആസ്ഥാനം. ലഖ്നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും നേരെ തീവണ്ടി മാര്‍ഗ്ഗം ഇവിടെ എത്താം. വാരാണസിയില്‍ നിന്നും നൂറ്റി എണ്‍പത്തൊമ്പതു കിലോമീറ്റര്‍ ദില്ലി ലൈനില്‍ പിന്നിട്ടാല്‍ അയോദ്ധ്യയിലെത്തും. വലിയ പട്ടണങ്ങളില്‍നിന്നെല്ലാം ഇവിടെയെത്താന്‍ നല്ല റോഡുകളുമുണ്ട്‌. സഞ്ചാരികള്‍ക്കു താമസത്തിനും വിശ്രമത്തിനും ധര്‍മ്മശാലകളും കുറെയൊക്കെ ഇവിടുണ്ട്‌.
സരയൂനദി ഇപ്പോള്‍ അല്‍പം അകലെ മാറിയാണ്‌ ഒഴുകുന്നത്‌. ഈ നദിയില്‍ അനേകം കടവുകളുണ്ട്‌. അതില്‍ പ്രധആന കടവാണ്‌ രാം കീ പൗഡി. ഇവിടെ കല്‍പടവുകള്‍ കെട്ടി വളരെ സൗകര്യപ്രദമായ രീതിയില്‍ സ്നാനത്തിനു തയ്യാര്‍ ചെയ്തിരിക്കുന്നു. അയോദ്ധ്യയില്‍ സുന്ദരങ്ങളായ അനേകം ക്ഷേത്രങ്ങളുണ്ട്‌. ഇപ്പോള്‍ കാണുന്ന അയോദ്ധ്യ വിക്രമാദിത്യ മഹാരാജാവ്‌ പുതുക്കിപ്പണിയിച്ചതാണ്‌. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പ്‌ ഉള്ളതൊന്നും തന്നെ ഇന്നവിടെ കാണാനില്ല. അദ്ദേഹത്തിന്റെ കാലശേഷവും അയോദ്ധ്യയില്‍ അനേകം ആക്രമണങ്ങളുണ്ടായിട്ടുണ്ട്‌.
കനകഭവനം : ഇത്‌ അയോദ്ധ്യയിലെ വലുതും പ്രാധാന്യമേറിയതുമായ ക്ഷേത്രമാണ്‌. സീതാദേവിയുടെ പ്രത്യേകകൊട്ടാരമായിരുന്നു ഇതെന്നു പറയപ്പെടുന്നു.
ഹനുമാന്‍ഗഢ്‌
അറുപതു കല്‍പടികള്‍ക്കു മുകളില്‍ കോട്ടപോലുള്ള മതില്‍ക്കെട്ടിനുള്ളിലാണ്‌ ഈ ഹനുമത്ക്ഷേത്രം നില്‍ക്കുന്നത്‌. ഇതുകൂടാതെ ലക്ഷ്മണഘാട്ടില്‍ അഞ്ചടി ഉയരമുള്ള ലക്ഷ്മണവിഗ്രഹമുള്ള ക്ഷേത്രമുണ്ട്‌. സ്വര്‍ഗ്ഗദ്വാരം എന്ന ഘാട്ടില്‍ നാഗേശ്വരനാഥനെന്ന ശിവക്ഷേത്രം കാണാം. ഈ ക്ഷേത്രം ശ്രീരാമപുത്രനായ കുശന്‍ നിര്‍മ്മിച്ചതാണെന്നു കരുതുന്നു. അടുത്തുതന്നെ ശ്രീരാമക്ഷേത്രത്തില്‍ ഒരു കല്ലില്‍ ശ്രീരാമപഞ്ചായത്ത്‌ കൊത്തിവച്ചിരിക്കുന്നതു കാണാം. അഹല്യാഭായീഘാട്ടില്‍ ശ്രീരാമക്ഷേത്രമുണ്ട്‌.
ദര്‍ശനേശ്വരം : ഹനുമാന്‍ഗഢില്‍ നിന്നും അല്‍പം അകലെയായി ഉദ്യാനമദ്ധ്യത്തില്‍ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
ജന്മസ്ഥാനം : ഈ സ്ഥലത്ത്‌ വിക്രമാദിത്യമഹാരാജാവു പണിയിച്ചിരുന്ന സുന്ദരമായ ക്ഷേത്രം ഇന്നു കാണാനില്ല. അതു തകര്‍ത്തു മുഗള്‍ ചക്രവര്‍ത്തിയും അനുയായികളും കൂടി പള്ളി പണിയിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കെട്ടിടത്തില്‍ വീണ്ടും ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ച്‌ ആരാധനാദികള്‍ നടത്തിവരുന്നു. (ഇതിനു മുന്നിലാണ്‌ 1989 നവംബര്‍ ഒന്‍പതാംതീയതി വിശ്വഹിന്ദു പരിഷത്ത്‌ ശ്രീരാമക്ഷേത്രം പണിയിക്കാന്‍ ശിലാസ്ഥാപനം നടത്തിയിട്ടുള്ളത്‌) ഇതിനു സമീപത്തായി വേറെയും ചില ക്ഷേത്രങ്ങളുണ്ട്‌.
തുളസീചൗരാ : അയോദ്ധ്യസ്റ്റേഷനു സമീപം ഒരു കുന്നിന്‍പുറത്ത്‌ ഈ ക്ഷേത്രം കാണാം. അയോദ്ധ്യയില്‍ വളരെയധികം ക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളുമുണ്ട്‌.
നന്ദിഗ്രാമം
ഫൈസാബാദില്‍ നിന്നു പത്തുകിലോമീറ്ററും അയോദ്ധ്യയില്‍ നിന്നു പതിനേഴുകിലോമീറ്ററും അകലെയാണ്‌ നന്ദിഗ്രാമം. ശ്രീരാമചന്ദ്രന്റെ വനവാസക്കാലത്ത്‌ ഭരതന്‍ ഇവിടെ വന്നു താപസചര്യയനുഷ്ഠിച്ചു താമസിച്ചുവരുന്നു. ഇവിടെ ഭരതകുണ്ഡവും ഭരതക്ഷേത്രവുമുണ്ട്‌.
- സ്വാമി ധര്‍മാനന്ദ തീര്‍ത്ഥ

ഗണേശ വിഗ്രഹം സാര്‍വലൗകികമാകുന്നു


ഗണേശ വിഗ്രഹത്തെ ആരാധിക്കുവാന്‍ റോമന്‍ കത്തോലിക്കരും അമേരിക്കയിലെ ഇഡാഹോയില്‍ തയ്യാറാണ്‌. ഇതിനെ മറ്റു പല ഗ്രൂപ്പുകളും എതിര്‍ക്കാറുണ്ട്‌.

പരസ്പ്പരം മനസ്സിലാക്കുകയും വ്യത്യാസങ്ങളെ അഭിനന്ദിക്കുകയും ചെയ്യുവാന്‍ നമ്മുടെ വിശ്വാസം ആവശ്യപ്പെടുന്നു. പുരാതനമായ ഒരു സംസ്ക്കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്‌ ഗണേശവിഗ്രഹം, നെവാഡയിലെ അറിയപ്പെടുന്ന റോമന്‍ കത്തോലിക്ക പുരോഹിതനായ ചാള്‍സ്‌ ടി ദുരാന്തേ വെളിപ്പെടുത്തി. ജൂതന്മാരും ബുദ്ധമതക്കാരും ഹിന്ദുക്കളും പ്രത്യേക പ്രസ്താവനകളിലൂടെ ഗണേശവിഗ്രഹം പൊതുവായി പ്രദര്‍ശിപ്പിക്കുന്നതിനെ അനുകൂലിച്ചു.

നോര്‍ത്ത്‌ കരോലിനയിലെ പ്രമുഖ ജനനേതാവ്‌ റബ്ബി ജൊനാതന്‍ ബി ഫെറിച്ചിന്റെ അഭിപ്രായത്തില്‍ കോര്‍ഡി അലിനി പട്ടണത്തിലെ ആര്‍ട്സ്‌ കമ്മീഷനെ മറ്റ്‌ 14 വിഗ്രഹങ്ങളോടൊപ്പം ഗണേശ വിഗ്രഹത്തെ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ധൈര്യം കാട്ടിയതിന്‌ അഭിനന്ദിച്ചു. നമ്മുടെ ഹിന്ദു സഹോദരന്മാര്‍ കല്‍പ്പിക്കുന്ന അത്രയും പവിത്രത ഒരുപക്ഷേ നമ്മളതിന്‌ നല്‍കുന്നില്ലെങ്കിലും ഒരു ഗ്രാമീണതയുടെ പര്യായമായി അതിനെ സങ്കല്‍പ്പിക്കാം, അദ്ദേഹം തുടര്‍ന്നു.

ഗണേശ വിഗ്രഹത്തെ കലാപ്രദര്‍ശനത്തിന്‌ വക്കുകവഴി നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുവാന്‍ പട്ടണത്തിന്‌ കഴിഞ്ഞിരിക്കുന്നതായി നെവാഡയിലെ ബുദ്ധമതപുരോഹിതന്‍ ജിക്കായ്‌ പില്‍ബ്രയാന്‍ അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളുടേയും കലകളെ പ്രോത്സാഹിപ്പിക്കുന്ന ലോകം വിഷമകരമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ ഐക്യവും പരസ്പ്പര ബഹുമാനവും ഉളവാക്കി നമ്മെ നയിക്കും. ഇത്‌ പരസ്പ്പരം സഹകരിക്കുന്ന അമേരിക്ക വിവിധ മതങ്ങളുള്ള നമ്മുടെ സമൂഹത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയതിന്‌ കോര്‍ഡി അലന്‌ അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

ഇത്‌ ശരിയായ മാര്‍ഗത്തിലുള്ള ചുവടുവെപ്പാണെന്ന്‌ ഗണേശ പ്രതിമ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച്‌ ഹിന്ദു നേതാവ്‌ രാജന്‍ സേത്‌ അഭിപ്രായപ്പെട്ടു. ആഗോള ഹിന്ദുത്വ സൊസൈറ്റിയുടെ പ്രസിഡണ്ടായ സേത്‌ ഇതുമൂലം നാനാത്വത്തില്‍ ഏകത്വം സാധ്യമാവുമെന്നറിയിച്ചു. ഗണേശ സാന്നിദ്ധ്യം പവിത്രമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഘ്ന നാശകനായ ഗണേശനെ ഏതൊരു സംരംഭത്തിനും മുമ്പ്‌ സ്തുതിക്കുന്നത്‌ ഭാരതത്തില്‍ പതിവാണ്‌. ഗണേശ ഭഗവാന്‍ ബുദ്ധിയുടെ അധിപന്‍ കൂടിയാണ്‌. ഹിന്ദുക്കളുടെ ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ ലക്ഷ്യം മോക്ഷമാണ്‌.

1878 ല്‍ രൂപീകൃതമായ കോര്‍ഡി അലീന്‍ തടാക നഗരമെന്നും അറിയപ്പെടുന്നു. ഇഡാഹോയിലെ രണ്ടാമത്തെ നഗരമാണ്‌ അലീന്‍.

പ്രണവമന്ത്രം


ഓം കാരത്തെ തന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത് . ഇതില്‍ അ-ബ്രഹ്മാവ്‌

ഉ -വിഷ്ണു ,മ ശിവന് .എപ്പൊഴും പുതിയതായി ഇരിക്കുന്നത് എന്നും ഒരു അര്‍ത്ഥ മുണ്ട് .
പഞ്ച പക്ഷികള്‍


ചകോരം ,കാകന്‍, കോഴി , പെരുംപുള്ള്,മയില്‍ എന്നിവയാണ് പഞ്ചപക്ഷികള്‍.


ത്രിസന്ധ്യകള്‍:-


പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും 


സന്ധിക്കുന്ന സമയം പ്രഭാത സന്ധ​്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന 


സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത്​ സായം സന്ധ്യ.


പഞ്ചാംഗം:-


വാരം(ആഴ്ച), നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇങ്ങിനെയുള്ള അഞ്ചു മാനങ്ങള്‍ 


അടങ്ങിയിട്ടുള്ളതിനെയാണ് പഞ്ചാംഗം​ എന്ന് പറയുന്നത്.


ത്രിസന്ധ്യകള്‍:-


പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും 


സന്ധിക്കുന്ന സമയം പ്രഭാത സന്ധ​്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന 


സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത്​ സായം സന്ധ്യ.

വാരം- ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയം


നിലവിളക്കിലെ തിരികളും അവയ്ക്കുള്ള ഫലങ്ങളും


1 . ഒരു തിരി ---- മധ്യമഫലം
2 .രണ്ടു തിരി -----കുടുംബത്തിലെ ഐശ്വര്യ വര്‍ദ്ധന
3 . മൂന്നു തിരി ----പുത്ര സുഖം വര്‍ദ്ധിക്കും
4 . നാല് തിരി ---ഭൂമി, പശു എന്നിവ ലഭിക്കും

5 . അന്ച്ചുതിരി--സമ്പത്ത് വര്‍ദ്ധിക്കും



കുട്ടികള്‍ക്ക് വേണ്ടി

ഋഗ്വേദത്തില് ഒരു മന്ത്രം ഉണ്ട് .കുട്ടികള്‍ക്ക് ശ്രദ്ധയുണ്ടാവുന്നതിന്നാണ് ഈ മന്ത്രംഇത് എപ്പോള്‍ വേണമെങ്കിലും ചൊല്ലാം. രാവിലെ 7 മണിക്ക് മുന്പ്
൩൨ തവണ എങ്കിലും ചൊല്ലണം

ഓം ശ്രദ്ധ യാഗ്നി സാമിധ്യതെ
ശ്രദ്ധയാ ഹു യതെ ഹവി
ശ്രദ്ധയാം ഭഗസ്യ മൂര്ദ്ധനീ
വചസി വേദ യാമാസി
അര്‍ത്ഥം: ശ്രദ്ധയാല്‍ എന്റെ ആത്മാഗ്നി ജ്വലിക്കട്ടെ .എന്റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ .ഈ പ്രപഞ്ചത്തിലെ ഏറ്റവും
വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ശ്രദ്ധയുനടാകട്ടെ.ശ്രദ്ധ കൊണ്ട് എല്ലാ സിദ്ധിയം ഉണ്ടാകട്ടെ

ഹൈന്ദവ ജീവിതത്തിലെ നാഗാരാധന




നാഗങ്ങളുടെ ഉത്ഭവം :

ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ 



രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ 



സംപ്രീതനായി അവര്‍ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി 



ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത 



കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് 



ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ 



ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. 



പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പോട്ടി ച്ച്ച്തി നാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ 



ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ 



നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേ യ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ 



സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു 



പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത്


കേരളത്തിലെ നാഗചരിത്രo:


പരശുരാമനാണ് കേരളത്തിലെ നാഗരധനയ്ക്ക് ആരംഭം ഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളം 



സൃഷ്ടിച്ച പ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണ അംശ കൂടുതലും കാരണം ഭൂമി വാസ 



യോഗ്യമല്ലാതായി .ഇതിനാല്‍ പര ശു രാമന്‍ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു 



.അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ 



വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പ ങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ 



ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുക യില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു 



അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷി യ്ക്കും താമസത്തിനും യോഗ്യമാക്കിയ 



പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ 



നാഗാരാധന നടത്തുകയും അവ മനുഷ്യനെ സം രക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് 



സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ച് വന്നതായി കാണാം 



.
കേരളത്തില്‍ ധര്‍മ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു വരുന്നു. മിയ്ക്ക് തറവാടുകളിലും സര്‍ 


പ്പക്കാവും വിളക്ക് വൈക്കലും, ഇന്നും തുടര്‍ന്ന് വരുന്നു.



ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .


മഹാവിഷ്ണു ------------നാഗ ശയ്യയില്‍ ശയിക്കുന്നു


പരമശിവന്‍------------------സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിക്കുന്നു.


ഗണപതി ---------------------സര്‍പ്പത്തെ യജ്ഞ്പ വീതമായി -പൂണൂല്‍ ആയി ധരിക്കുന്നു.


ദുര്‍ഗ്ഗാദേവി ----------------- ആയുധമായും ,കയറായും ധരിക്കുന്നു


ഭദ്രകാളി ------------------- വളയായി അണിഞ്ഞിരിക്കുന്നു


സൂര്യ ഭഗവാന്‍ ------------ നാഗങ്ങളാകുന്ന കയറുകൊന്റ്റ് ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ 



ഇരിക്കുന്നു.


ദക്ഷിണ മൂര്‍ത്തി -----------ഉത്തരീയമായി ധരിച്ചിരിക്കുന്നു


നീല സരസ്വതി ------------- മാലകളായി അണിഞ്ഞിരിക്കുന്നു


ശ്രീകൃഷ്ണന്‍---------------- കാളിയ ഫണത്തില്‍ നൃത്തം ചെയ്യുന്നു.


വരുണന്‍ ---------------------- കുടയായി പിടിക്കുന്നു.


ഗരുഡന്‍------------------------ സര്‍പ്പങ്ങളെകൊണ്ട്‌ അലങ്കരിക്കുന്നു.


ശ്രീ പാര്‍വതി ---------------കിരാത രൂപം പൂണ്ടപ്പോള്‍ ശിരസ്സിനലന്കാരം


വരാഹി ---------------------ശേഷനാഗത്തിന്റെ മുകളില്‍ ഇരിക്കുന്നു.


സപ്ത മാതൃകകള്‍ മഹേശ്വരി ------വളകളും കുന്ടലങ്ങളായും ധരിക്കുന്നു.


നാഗ രൂപിയായ സുബ്രമണിയന്‍ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് 






സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു 



സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു 



താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് 



പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹം കൊണ്ട് 



ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതംഅനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ 



സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു 



ഐതിഹ്യം

നാഗ് ക്ഷേത്രങ്ങള്‍:-


മണ്ണാറ ശാല


ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് 



പടിഞ്ഞാര്‍ ആയിട്ട് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ് 



കിഴക്കോട്ടാണ് ദരശനം.തപസ്സില്‍ പ്രസാദിചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പര ശുരാമന്‍ പ്രതി 



ഷ്ടിച്ചത് ഇവിടെയാണ് .കാവുകളും ,കുളങ്ങളും,ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാര ശാല .ക്ഷേത്രത്തിന്റെ 



തെക്ക് ഭാഗത്ത്‌ കരിങ്കല്ല് കൊണ്ട് തീര്‍ത്ത രണ്ടു ഉപ ക്ഷേതങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റെ മറ്റൊരു 



രാജ്ഞ്ഞിയായ് നാഗ യക്ഷി യമ്മയും ,സഹോദരി നാഗ ചാമുണ്ഡിയും കുടികൊള്ളുന്നു.നാഗ ചാമുണ്ഡി 



ചിത്രകൂടത്തിലാണ് .ഇവിടെ പൂജയോന്നുമില്ല. ക്ഷേത്രാതിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ 



നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ വല്യമ്മ യാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ 



ഒന്ന് മാത്രം .അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും .നിലവറയോടു അടുത്തുള്ള കാടിന് 



അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാ സ്താവ് ,ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ 



ഉണ്ട്. ധാരാളം നാഗരൂപന്ഗന്‍ ഇവിടെ കാണാം .പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ 



പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍ .അദ്ദേഹത്തിന്റെ 



പ്രിയ പത്നി ശ്രീദേവി .ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല. 



അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനഗളില്‍ അപ്രതീ ക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി 



പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയ്ലെക്ക് ഓടി .



വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. തന്റെ ഇഷ്ട നാഗങ്ങളെ 



പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷ പെട്ട് വാസുദേവ്‌ ശ്രീ ദേവി മാരെ അനുഗ്രഹിച്ചു. 



ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ട്‌ എക്കാലവും ഇവിടെ 



അധിവസിക്കുമെന്നും ചൊല്ലി.അന്ന് ഭഗവാന്റെ ശീത കിര ണങ്ങലെട് അഗ്നി യണഞ്ഞു മണ്ണ് ആറിയ ശാ 



ല ഇന്ന് മണ്ണാ റ ശാ ല യായി .ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളു 



ണ്ടായി .ജ്യേഷ്ടനായി സര്‍പ്പ ശി ശുവും,അനുജനായി മനുഷ്യ ശി ശുവും .കാലമായപ്പോള്‍ ജ്യേഷ്ടന്റെ 



നിര്ദേശ പ്രകാരം അനുജന്‍ ഗ്രഹസ്തശ്രമം സ്വീകരിച്ചു സുസ്സന്താ ന ങ്ങളോടെ സുഖമായി കഴിഞ്ഞു. 



തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യെഷ്ടനായ സര്‍പ്പ രാജാവ് തപസ്സമാധിയില്‍ മുഴുകുന്നതിനായി 



നിലവറ പൂകുകയും ചെയ്തു.അതീവ ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദര്സനം നല്‍കി ആണ്ടില്‍ 



ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ ത്ര്പ്തനായി കൊള്ളാമെന്നു സ്വാന്തനമെകി മറയുകയും ചെയ്തു. 



അന്ന് ആ പ്രിയ പുത്രന്‍ അമ്മയ്ക്ക് നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാ റശാലയുടെ പ്രത്യേകത. 



ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനതിനാണ് അമ്മയുടെ പദവി .സ്ഥാനമേല്‍ക്കുന്ന അന്ന് മുതല്‍ 



നിത്യ ബ്രഹ്മ ചാരി ണിയായി കഴിയുന്നു. എല്ലാ മാസവും ആയില്യം നാള്‍ നിലവരയ്ക്ക് സമീപം നൂറും 



പാല്‍ ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവ നടത്തുന്നു. തുലാ മാസത്തിലെ ആയില്യമാണ് .കന്നി 



മാസത്തിലെ ആയില്യത്തിനു തിരുവതാംകൂര്‍ മഹാ രാജാക്കന്മാര്‍ മണ്ണാറശാല ദ ര്‍ശനം നടത്തുക 



പതിവ് ആയിരുന്നു.ഒരു പ്രാവശ്യം പതിവ് തെറ്റിയ മഹാ രാജാവ് തുലാമാസത്തില്‍ ദ ര്‍ശനം 



നടത്തുവാന്‍ നിച്ച്ചയിച്ചു .ഉല്‍ സവം ഭം ഗിയാക്കുവാന്‍ വേണ്ട ഏര് ‍പ്പാടും ചെയ്തു. ആദ്യ ദ ര്‍ശനം 



മുടങ്ങിയതിന് പ്രായ ചിത്തമായി ധാരാളം വസ്തുവകകള്‍ കരം ഒഴി വായി നല്‍കുകയും ചെയ്തു. അന്ന് 



മുതലാണ്‌ "മണ്ണാറശാല ആയില്യമായത്"മണ്ണാറശാല യിലെ ശ്രീ നാഗ രാജാവ് ഹരിസ്വരൂപനും 



ശിവാത്മക്നുമാണ് ന്നാണ് വിശ്വാസം .നാഗരാജാവ് അനന്തനും സര്‍പ്പ രാജാവ് വാസുകി യും. ക്ഷേത്ര 



മതിലിനു പുറത്ത് തെക്ക് പടിഞ്ഞാറേ കോണില്‍ കൂവളതറ കാണാം.പാലും പഴവും, പാല്പാ യസ്സവും ,



ഉപ്പും,മഞ്ഞളും ,പുറ്റും മുട്ടയും .സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ . ഉരുളി 



കമിഴ്തല്‍ മറ്റൊരു വഴിപാടാണ് അഭയ വരദനും ആശ്രിത വല്സലനുമായ ശ്രീ നാഗരാജാവ് നമ്മെ 



അനുഗ്രഹിക്കട്ടെ
പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍
പാമ്പുമെയ്ക്കാട്ട,അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം,പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം ,ആമെട ക്ഷേത്രം, നാഗംപോഴി ക്ഷേത്രം,അനന്തേശ്വരം ക്ഷേത്രം,അനന്തന്‍കാട് നാഗരാജ ക്ഷേത്രം,തിരുനാഗേശ്വരം ക്ഷേത്രം - കുംഭ കോണം,ശ്രീ കാളഹസ്തി-ആന്ധ്ര,കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്‍ണ്ണാടക,വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം,മണ്ണാരശാലാ ക്ഷേത്രം,വെളോര്‍ വട്ടം



പാമ്പുംമെക്കാട്ട്കേരളത്തിലെ പ്രധാന നാഗ രാജാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .ത്രിശൂര്‍ ജില്ലയില്‍ മാളയ്കടുത്തു വടമയില്‍ നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ .നാഗരാജാവ് വസുകിയാണ് എന്നാണു സങ്കല്പം . ഇല്ലത്തിന്റെ കിഴക്കേ നിലയില്‍ പടിഞ്ഞാട്ടാണ് ദരശനം.മേക്കാട് ഇല്ലത്തെ നമ്പൂരിയാണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സര്‍പ്പ ദോഷ പ്രതിവിധികള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു. സര്‍പ്പ പ്പാട്ട് ,പാലും പഴവും,നൂറും പാലും എന്നിവയാണ് പ്രധാന്‍ വഴിപാടുകള്‍ ,പ്രാസാദം കോടി വിളക്കിലെ എണ്ണയാണ് .വൃചികം ഒന്നിന് ഇവ്ടുത്തെ പൂജ പ്രസിദ്ധമാണ് ദാരിദ്ര്യ ദുഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ വാസുകി പ്രത്യക്ഷപെട്ടു ഇല്ലത്ത് സാന്നിധ്യം ഉണ്ടാക ണമെന്ന് വരം വാങ്ങിയപ്പോള്‍ നമ്പൂരിയുടെ കുട പ്പുറത്ത് മനയില്‍ വന്നു ചേര്‍ന്ന് എന്നാണ് ഐതിഹ്യം
ആമേട ക്ഷേത്രംഏറണാകുളം ജില്ലയില്‍ ത്രിപുണിതുറ -വൈയ്ക്കം റൂട്ടില്‍ നടക്കാവ് എന്നബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാ റോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട ക്ഷേത്രര്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ടിച്ച ഈ അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള ഒരു വളരെ പ്രധാന പെട്ട നാഗ ക്ഷേത്രമാണ്. നാഗ രാജാവ്, നാഗയക്ഷി ,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ടകള്‍.പരശു രാമന്‍ യാത്രാമധ്യേ കൈതപ്പുഴ കായലില്‍ എത്തിയ പ്പോള്‍ ആമയുടെപുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയും അവരോടൊപ്പം ഉണ്ടായിരുന്ന നാഗ കന്യക യേയും ആ കന്യകയ്ക്ക് കൂട്ടായി നാഗരാജാ വിനെയും പ്രതിഷ്ടിച്ചു.എന്നാണു ഐതുഹ്യം .സര്‍പ്പ ദോഷനി വാരണത്തിനായി ധാരാളം ഭക്ത ജനങ്ങള്‍ ഇവടെ എത്തുന്നു.ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ പ്രകാരം കുടുംബങ്ങളിലെ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .


വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ കായംകുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രമുഖ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന് പേരുണ്ടായത് ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടി കോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം. അനന്ത ഭഗവാനും, നാഗ യക്ഷിയുമാണ് പ്രതിഷ്ഠ .ശ്രീ പരശുരാമന്‍ അനന്തന്റെ നിത്യ സാന്നിധ്യം ഈ മണ്ണില്‍ ഉണ്ടാവണമെന്ന ആഗ്രഹത്താല്‍ അസുര ശില്പ്പിയായ മയനെ കൊണ്ട് ഒരു അനന്ത വിഗ്രഹം പണിയിച്ചു.അനന്ത ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ടാ കര്മത്തിന്റെ മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും ദക്ഷിണ സ്വീകരിച്ചതു ശ്രീ പരമേശ്വരനുമായിരുന്നു. അങ്ങിനെ വെട്ടിക്കോട്ടെ നാഗരാജപ്രതിഷ്ടയില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയ മുണ്ടായി .കിഴക്കോട്ടാണ് ദരശനം.ഇവിടെ വന്നു പ്രാര്‍ തിച്ച്ചാല്‍ ത്വക്ക് രോഗം മാറുമെന്നു അനുഭവസ്ഥര്‍ പറയുന്നു. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശി ല്പ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരമാസത്തില്‍ പത്ത് ദിവസം ഉത്സവം നടത്തുന്നു. ആയില്യം തൊഴല്‍ ,പൂയം തൊഴല്‍,ശിവരാത്രി, ബാലഭദ്ര ജയന്തി എന്നിവ പ്രധാനമാണ്.സര്‍പ്പ ബലി, നൂറും പാലും,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത് ,പുള്ളുവന്‍ പാട്‌ എന്നിവയും പ്രാധന്യ മേറിയതാണ് .ഏകദേശം ആര്‍ ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നാഗംപൂഴി മനകോട്ടയം ജില്ലയില്‍ വൈയ്ക്കത്ത് നിന്നും എറണാകുളത്തിന് പോകുന്ന റൂട്ടില്‍ റോഡിനു സമീപം ഈ മന സ്ഥിതി ചെയ്യുന്നു. നാഗം പൂഴി മനയിലെ അറയില്‍ ആണ് നാഗരാജാവും നാഗ യക്ഷിയും കിഴക്കോട്ടാണ് ദരശനം .മനയിലെ സ്ത്രീകളാണ് പൂജ ചെയ്യുന്നത്. അഞ്ചു കാവുകളുണ്ട്‌. ഇവയില്‍ ഒന്ന് നാഗകന്യകയാണ്. കുംഭം ,തുലാം ,കന്നി മാസത്തിലെ ആയില്യം എന്നിവ വളരെ പ്രധാനമാണ്.ഇവിടുത്തെ വല്യമ്മ തരുന്ന വിളക്കിലെ എണ്ണ പാണ്ട് രോഗത്തിനു ഉത്തമമാണന്നു വിശ്വസിക്ക പെടുന്നു.

അനന്തന്കാട് നാഗരാജ ക്ഷേത്രംതിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന വഴിപാട്‌ കളമെഴുത്തും പാട്ടുമാണ്‌ .ആയില്യ പൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.





ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍
ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍---അനന്തന്‍
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍
ബുധന്‍ --കാര്കൊടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍
ശനീ ---കാളിയന്‍ ,ശമ്ഖപാലന്‍


ഭദ്രകാളിയുടെ കൈയിലെ ആയുധങ്ങളും അലങ്കാരങ്ങളും അഭയമുദ്ര, ബാണം, ശക്തി, അക്ഷമാല, ധനുസ്സ്, അഗ്നി, ത്രിശൂലം, ശംഖ്, കൃഷ്ണജിനം, ഖഡ്ഗം, പദ്മം , ജലം, ചന്ദ്രക്കല, ശ്യക്ക്‌, ശാന്തി, കമണ്ടലു, ദണ്ട, സ്വര്‍ണ്ണകുംഭം