Monday 18 February 2013

ജാതിയും മതവും നോക്കാതെ ആർക്കും പൂണൂൽ ധരിക്കാൻ അവസരം നൽകുന്ന പൂണൂൽ കല്യാണത്തിന് തൃപ്പൂണിത്തുറയിൽ വേദിയൊരുങ്ങി


ജാതിയും മതവും നോക്കാതെ ആർക്കും പൂണൂൽ ധരിക്കാൻ 

അവസരം നൽകുന്ന പൂണൂൽ കല്യാണത്തിന് 

തൃപ്പൂണിത്തുറയിൽ വേദിയൊരുങ്ങി. 50 പേരുടെ പൂണൂൽ 

കല്യാണമാണ് ഇന്നു മുതൽ 20 വരെ തൃപ്പൂണിത്തുറ 

മുരിയമംഗലം ശ്രീനരസിംഹസ്വാമി ക്ഷേത്രഹാളിൽ 

നടക്കുന്നത്. അഖില കേരള പുരോഹിത പരിഷത്തിന്റെ 

ആഭിമുഖ്യത്തിലാണിത്.

''ബ്രഹ്‌മത്തെ അറിയുന്നവനാണ് ബ്രാഹ്‌മണൻ. പൂണൂലിന് 

ഒരു ജാതിയുമായും ബന്ധമില്ല. ബ്രഹ്‌മോപദേശം ആർക്കും 

സ്വീകരിക്കാം. അതുകൊണ്ടാണ് സമൂഹ ഉപനയനത്തിലൂടെ 

പിന്നാക്കക്കാരെയുൾപ്പെടെ പൂണൂൽ ധാരികളാക്കുന്നത്,'' 

സംഘാടക സമിതി ജോയിന്റ് കൺവീന‌ർ ബാലചന്ദ്രൻ 

'കേരളകൗമുദി'യോട് പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്.

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്. 

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്. 

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്. 

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

No comments:

Post a Comment