Tuesday, 10 January 2012

Sunday, 8 January 2012

   ധനുമാസത്തിലെ   തിരുവാതിര 




കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രംപരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ
ചിലര്‍ക്ക് ഇന്ന് പുത്തൻ‌തിരുവാതിരയാണ് കാരണം വേളികഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിര. തിരുവാതിര കളിക്കലും . പാതിരാപ്പൂ അധവാ ദശപുഷ്പം(തുളസി,തെങ്ങിന്റെ പൂക്കുല,കറുക,തീണ്ടാനാരി,ചെറുവുള തൂടങ്ങി 10 പുഷ്പങ്ങൾ ഒരുമിച്ചുകേട്ടിയത്) തലയിൽ ചൂടിയുള്ള ആഖോഷം .
ശൈവമതക്കാര്‍ക്ക് പ്രാചീനകാലം മുതല്‍ക്കേ ധനുവിലെ തിരുവാതിര പുണ്യദിനമാണ്. ശൈവമതം പ്രബലമായിത്തീര്‍ന്ന ഏഴാം നൂറ്റാണ്ടോടു കൂടിയത്രെ തിരുവാതിര ആഘോഷത്തിന് പ്രാധാന്യം സിദ്ധിച്ചത്. സംഘകാലംതൊട്ടേ തിരുവാതിര ആഘോഷിച്ചുവരുന്നുവെന്നതിന് തെളിവുണ്ട്. തിരുവാതിര നാളില്‍ സ്ത്രീകള്‍ വൈഗാ നദിയില്‍ നീന്തി കുളിക്കുന്നതിനെപ്പറ്റി നല്ലാണ്ടുപനാരുടെ പരിപാടല്‍ എന്ന കൃതിയില്‍ പരാമര്‍ശമുണ്ട്.
പരമശിവനെ പുരുഷപ്രതീകമായും പാര്‍വതിയെ സ്ത്രീപ്രതീകമായും ശിവശക്തിമാരുടെ സപൃക്തതയെ ദാമ്പത്യത്തിന്റെ മാതൃകയായും അധ്യവസായം ചെയ്തിട്ടുളള ഒരു സങ്കല്പമാണ് കേരളത്തിലെ തിരുവാതിര. ഭര്‍ത്താവിന് നെടുനാളത്തെ ആയുരാരോഗ്യസമ്പത്തുണ്ടാകുന്നതിനും ഭാര്യമാരുടെ നെടുമംഗല്യപ്രാപ്തിക്കും വേണ്ടിയാണ് ആര്‍ദ്രാനുഷ്ഠാനം. പ്രാചീന കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും കൊണ്ടാടിയിരുന്ന ഈ അനുഷ്ഠാനോത്സവം ഏറെക്കുറെ ഭാരതപ്പുഴയുടേയും പെരിയാറിന്റേയും കരകളിലെ ഗ്രാമങ്ങളിലും വടക്കന്‍ കേരളത്തിലെ ഏതാനും ഭാഗങ്ങളിലും മാത്രമാണിപ്പോഴുളളത്
'ധനുമാസത്തില്‍ / തിരുവാതിര
ഭഗവാന്‍ തന്റെ / തിരുനാളാണ്
ഭഗവത്യാര്‍ക്കു / തിരുനോല്‍മ്പാണ്
ഉണ്ണരുതേ / ഉറങ്ങരുതേ'
എന്നു തുടങ്ങുന്നു വള്ളുവനാട്ടിലെ തിരുവാതിരപ്പാട്ട്.
വര്‍ഷത്തില്‍ ധനുമാസ തിരുവാതിര നാള്‍ മുതല്‍ 12 ദിവസം മാത്രം ദര്‍ശനമരുളുന്ന പാര്‍വതീദേവിയുടെ നടതുറന്നതിനുശേഷമുള്ള തിരുവാതിര ആഘോഷ മാണ്‌ തി രുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തി ന്റെ സവിശേഷത. തിരുവാതിര നിലാവില്‍ സര്‍വാഭരണ വിഭൂഷിതയും സുമംഗലി സ്വരൂപയുമായ പാര്‍വതീദേവിയുടെ ദര്‍ശനത്തിനുശേഷം സുമംഗലികളും കന്യകമാരും തിരുവാതിരച്ചുവടുകള്‍വച്ചു ദേവിപ്രീതി നേടുന്നു. രാത്രി എട്ടിനാണു പാര്‍വതീദേവിയുടെ നടതുറക്കുന്നത്.

Saturday, 7 January 2012


മഹര്‍ഷി ദയാനന്ദനും സ്വാധ്യായവും

ആര്യ ശബ്ദം ജാതി വാചകമല്ല. മറിച്ച്‌ ഗുണവാചകമാണ്‌. ആര്യനെന്നാല്‍ ശ്രേഷ്ഠന്‍ അഥവാ ദിവ്യഗുണങ്ങള്‍ ഉള്ളവന്‍ എന്നാണര്‍ഥം. അങ്ങനെ ദിവ്യഗുണങ്ങള്‍ പ്രകടിപ്പിക്കണമെങ്കില്‍ ആ മനുഷ്യന്റെ അകമെ അതായത്‌ മനസില്‍ സദ്‌ വിചാരങ്ങള്‍ മാത്രം ഉണ്ടായിരിക്കണം. പരോപദ്രവം ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാകാന്‍ പാടില്ല. ഒരു സാമാന്യ നിയമം പറയാം-

യന്മനസാ ധ്യായതി തദ്വാചാ വദതി യദ്‌ വാചാ വദതി തത്‌ കര്‍മ്മണാ കരോതി യത്കര്‍മണാ കരോതി തദഭിസമ്പദ്യതേ.
ഏതൊന്നിനെക്കുറിച്ചാണോ മനുഷ്യന്‍ മനനം ചെയ്യുന്നത്‌ അതിനെ വാണിയാല്‍ പ്രകടിപ്പിക്കുന്നു. വാണിയാല്‍ പ്രകടമാക്കുന്നതിനെ കര്‍മമായി അനുഷ്ഠിക്കുന്നു. അങ്ങനെ കര്‍മമനുഷ്ഠിക്കുന്നതു പോലെയായിത്തീരുന്നു ആ വ്യക്തി.

ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള പ്രശ്നം ഏതൊരു നിയമത്തിന്റെ ആചരണത്താലാണ്‌ നമ്മള്‍ ശ്രേഷ്ഠന്മാരായിത്തീരുന്നത്‌ അതിന്റെ സ്വീകാര്യത നാം ഹൃദയംകൊണ്ടാണോ ചെയ്തിരിക്കുന്നത്‌ അതോ വെറും പ്രകടനമാണോ എന്നുള്ളതാണ്‌. ഇതിനുള്ള ഊരകല്ല്‌ നമ്മുടെ കര്‍മങ്ങളാണ്‌. ആ നിയമങ്ങള്‍ക്കനുസരിച്ചാണ്‌ നമ്മുടെ കര്‍മങ്ങളെങ്കില്‍ നാം ഹൃദയംകൊണ്ടാണ്‌ പ്രസ്തുത നിയമങ്ങളെ സ്വീകരിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാം. അന്യഥാ വെറും സദസ്യനാകാനുള്ള പ്രകടനം മാത്രമാണെന്നു പറയേണ്ടിവരും. മഹര്‍ഷി ദയാനന്ദന്‍ ഇതിനെ കുറിച്ച്‌ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌ -
വേദം എല്ലാ സത്യവിദ്യകളുടെയും ഗ്രന്ഥമാണ്‌. വേദങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും കേള്‍ക്കുകയും കേള്‍പ്പിക്കു കയും ചെയ്യേണ്ടത്‌ എല്ലാ ശ്രേഷ്ഠമനുഷ്യരുടെയും പരമധര്‍മമാണ്‌.

വേദങ്ങളുടെ പഠനം അഥവാ സ്വാധ്യായം, പാഠനം അഥവാ പ്രവചനം ഇവ രണ്ടിനെ കുറിച്ചും പറഞ്ഞ ഋഷി കേള്‍ക്കുക കേള്‍പ്പിക്കുക എന്നീ പദങ്ങള്‍ക്ക്‌ വിശേഷ സ്ഥാനം നല്‍കി. ഒരുപക്ഷേ ഈ പദങ്ങള്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക്‌ പഠിക്കുവാന്‍ സാധിക്കുന്നില്ല എന്ന്‌ ആരെങ്കിലും പറഞ്ഞേനെ. പക്ഷേ ഇവിടെ തുടക്കത്തില്‍ തന്നെ അതിന്‌ പരിഹാരം കണ്ടിരിക്കുന്നു. പഠിക്കുവാന്‍ സാമര്‍ഥ്യമില്ലാത്തവര്‍ കേള്‍ക്കട്ടെ. അങ്ങനെ കേള്‍ക്കുന്നവരുടെ കര്‍ത്തവ്യമാണ്‌ മറ്റുള്ളവരെ കേള്‍പ്പിക്കുക എന്നുള്ളത്‌. ഇവിടെ ധര്‍മം എന്ന പദം കര്‍ത്തവ്യത്തെ കുറിക്കുന്നതാകുന്നു.

വര്‍ത്തമാനകാലത്ത്‌ മനുഷ്യര്‍ക്ക്‌ വേദപഠനപാഠനങ്ങളില്‍ ഉത്സാഹം കുറഞ്ഞിരിക്കുകയാണ്‌. ഈ രോഗത്തിന്റെ കാരണം മറ്റൊന്നല്ല, സ്വാധ്യായത്തിന്റെ കുറവാണ്‌. വേദം ആര്യന്മാരുടെ ധാര്‍മിക അഥവാ കര്‍ത്തവ്യബോധക ഗ്രന്ഥമാണ്‌. ഇത്‌ ശ്രേഷ്ഠ മനുഷ്യരുടെ സംസ്കാരത്തിന്റെ ആദിസ്രോതസ്സും കേന്ദ്രവുമാണ്‌. എപ്പോള്‍ മനുഷ്യര്‍ ആ ആദിസ്രോതസ്സ്‌ അഥവാ കേന്ദ്രത്തില്‍ നിന്നും വിമുഖരാകുന്നുവോ അപ്പോള്‍ മാനവസമാജത്തിലും ശീഥിലീകരണം ആരംഭിക്കുന്നു.
മുസ്ലീംങ്ങളുടെ മതവിശ്വാസം എത്ര ഉറച്ചതാണെന്നു നോക്കൂ. കാരണം നിത്യവുമുള്ള ഖുറാന്‍ സ്വാധ്യായമാണ്‌. ഹിന്ദുക്കളില്‍ എന്തുകൊണ്ടാണ്‌ ഇത്രയും ഹീനവും നിന്ദ്യവുമായ ആചാരങ്ങള്‍ ഉത്പന്നമായി പ്രചരിച്ചത്‌? ഇതിന്റെ ഉത്തരം അവര്‍ തങ്ങളുടെ ധര്‍മഗ്രന്ഥവും അറിവിന്റെ ഉറവയുമായ വേദങ്ങളെ തിരസ്കരിച്ച്‌ ആ സ്ഥാനത്ത്‌ സാമ്പ്രദായിക ഗ്രന്ഥങ്ങളെ പ്രതിഷ്ഠിച്ച്‌ അവയെ പ്രാമാണങ്ങളായി അംഗീകരിച്ചു എന്നതാണ്‌. ഫലമോ അനാചാരങ്ങളുടെ അന്ധകാര കൂപത്തില്‍ പതിച്ചു. വൈയക്തികവും സാമാജികവുമായ അപചയം നിമിത്തം രാഷ്ട്രം ദീര്‍ഘകാല അടിമത്തത്തിനു വിധേയമായി വിദേശഭരണം നിലനി ന്നു. അതില്‍ നിന്നും മോചനം നേടാന്‍ മഹര്‍ഷി ദയാനന്ദനെന്ന അനന്യദേശഭക്തന്റെ ഉജ്വലമായ ജീവത്യാഗം വേണ്ടി വന്നു. അദ്ദേഹത്തിന്റെ വേദങ്ങളിലേക്കു മടങ്ങാനുള്ള ഉറച്ച ആഹ്വാനം ഭാരതീയര്‍ക്ക്‌ പുരാണ കഥയിലെ പാലാഴി മഥനത്തില്‍ ലഭിച്ച അമൃതു സമാനം ശക്തിയും ഓജസ്സും വീര്യവും നല്‍കി. സംസ്കൃത ഭാഷയ്ക്ക്‌ നഷ്ടപ്രായമായിരുന്ന ജീവന്‍ തിരികെ ലഭിച്ചു. നാലു വേദങ്ങളുടെയും യഥാതഥമായ സംരക്ഷണം ദയാനന്ദ ശിഷ്യരിലൂടെ നടപ്പിലായി. ആര്‍ഷ പദ്ധതിക്കനുസൃതമായി വേദപഠനങ്ങള്‍ക്കുള്ള ഗുരുകുലങ്ങള്‍ സ്ഥാപിതമായി. സര്‍വോപരി ദേശഭക്തരായ അനേകം വീരസന്താനങ്ങളെ ഭാരതമാതാവിനു പ്രദാനം ചെയ്തു.

ആര്യന്മാരുടെ പരമധര്‍മം അഥവാ കര്‍ത്തവ്യമാണ്‌ വേദങ്ങളുടെ പഠനപാഠനം അഥവാ സ്വാധ്യായം. സ്വാമി ദയാനന്ദന്‍ മറ്റു പ്രാചീന ഋഷിമാരായ മനു, പതഞ്ജലി, യാജ്ഞവല്‍ക്യന്‍, വേദവ്യാസന്‍ എന്നിവരുടെ വാക്കുകള്‍ക്ക്‌ ആര്യജാതി അല്‍പമെങ്കിലും മൂല്യം കല്‍പിക്കുന്നുണ്ടെങ്കില്‍ വേദങ്ങളുടെയും ഋഷികൃതമായ മറ്റു ഗ്രന്ഥങ്ങളുടെയും അധ്യയനം നിത്യവും ചെയ്യണം. ഇതിലൂടെ മാത്രമേ മനുഷ്യര്‍ക്ക്‌ മാനവസംസ്കാരത്തോട്‌ ആഭിമുഖ്യം ഉണ്ടാവുകയുള്ളൂ. ഐക്യവും സമാധാനവും ശാന്തിയും ദേശഭക്തിയും ഉണ്ടാവുകയുള്ളൂ. വൈയക്തികവും സാമാജികവുമായ മേന്മ സാധ്യമാകൂ. അതിനാല്‍ വേദങ്ങളുടെ സ്വാധ്യായം ഒഴിച്ചുകൂടാനാകാത്തതാണ്‌. സ്വാധ്യായാന്മാ പ്രമദഃ…….

- പി.ജി.പി.ആര്യ

c¡L¡j¡bci¤¨T ¨¨lm¢n®T¬« 


jÈ¢´¡c¤« m¢È¢´¡c¤h¤¾ Ab¢J¡j« c¡L¹w´¤¨Ù¼¡X® g¡jY£ij¤¨T l¢m§¡o«. h¤u Ykh¤si¤¨T d¡d©a¡n¹w ©d¡k¤« c¡L¡j¡bci¢k¥¨T h¡s¤«. c¡Lm¡d« J¤T¤«f¨· ¨h¡·h¡i¢ cm¢¸¢´¤¨h¼¤« l¢m§o¢µ¤©d¡j¤¼¤. F¿¡ h¡ol¤« Bi¢k¬« c¡q¢v c¡L¡j¡bc cT·¡l¤¼Y¡X®. J¼¢h¡o·¢¨ki¤« Y¤k¡« h¡o·¢¨ki¤« Bi¢k¬d¥Qi®´® ©±mn®UY J¥T¤«. c¡L±dY¢n®Ui¤¾ ©È±Y¹q¢v atmc« cT·¤¼Y¤«. c¡L±d£Y¢´® d¥QJw ¨O़Y¤« c¿Y¡X®.Bi¢k¬« ±lY« Y©ka¢lo©h Y¤T¹X«. hˬ«, h¡«o«, ha¬« F¼¢l ltQ¢´X«. d¥tX Ddl¡oh¡X® D·h«. Bi¢k¬·¢¨Ê d¢©×a¢lo« j¡l¢¨k m¢l©È±Y·¢v atmc« cT·¢ Y£tY®Z« J¤T¢µ® ±lY« Alo¡c¢¸¢´X«. ‘H¡« ch¯m¢l¡i’ h±É« ±lYa¢lo¹q¢v 336 l¶« Qd¢´X«. c¡L±dY¢n®U¨i 5 YlX ±daÈ¢X« ¨OàX«. j¡l¢¨k Dai« Jr¢º¤« ¨¨lJ¢¶® Aoíhi·¢c¤h¤Ø¤h¤¾ ohih¡X® CY¢c® D·h«.

സന്ന്യാസത്തിലെ ആദര്‍ശവും അനുഷ്ഠാനവും

സന്യാസം എന്നാല്‍ മരണത്തോടുള്ള സ്നേഹം എന്ന്‌ വളരെ ചുരുക്കമായി പറയാം. പ്രാപഞ്ചികന്മാര്‍ ജീവിതത്തെ സ്നേഹിക്കുന്നു; സന്ന്യാസി മരണത്തെ സ്നേഹിക്കണം. അപ്പോള്‍ നാം ആത്മഹത്യ ചെയ്യണോ? ഒരിക്കലുമരുത്‌. ആത്മഘാതികള്‍ മരണത്തെ സ്നേഹിക്കുന്നവരല്ല; ആത്മഹത്യയ്ക്കൊരുങ്ങിയവന്‍ ഒരിക്കല്‍ പരാജയം പറ്റിയാല്‍ വീണ്ടും അതിന്‌ തുനിയാത്തത്‌ തന്നെ അത്‌ സ്പഷ്ടമാക്കുന്നു. പിന്നെ മരണത്തോടുള്ള സ്നേഹമെന്താണ്‌? നാം മരിക്കണമെന്നത്‌ നിശ്ചയം തന്നെ, അപ്പോള്‍ നല്ലൊരു ലക്ഷ്യത്തിനുവേണ്ടി മരിക്കാം. ഉണ്ണുന്നതുകൊണ്ട്‌ നിങ്ങള്‍ ശരീരം പോഷിപ്പിക്കുന്നു. അന്യരുടെ സുസ്ഥുതിക്കുവേണ്ടി ബലകഴിക്കാനല്ല ആ ശരീരം നിങ്ങള്‍ പോറ്റുന്നതെങ്കില്‍ ഉണ്ണുന്നതുകൊണ്ട്‌ മെച്ചമെന്ത്‌? പുസ്തകവായനകൊണ്ട്‌ നിങ്ങള്‍ മനസ്സ്‌ പോഷിപ്പിക്കുന്നു. ലോകത്തിന്‌ മുഴുവന്‍ വേണ്ടി ബലികഴിക്കാനല്ല അത്‌ പുലര്‍ത്തുന്നതെങ്കില്‍ മാനസപോഷണം കൊണ്ടും മെച്ചമൊന്നുമില്ല. നിങ്ങളുടെ ദശലക്ഷം സഹോദരന്മാരെ സേവിക്കുന്നതാണ്‌ നല്ലത്‌; ക്ഷുദ്രമായ ആ അഹന്ത വീര്‍പ്പിക്കുന്നതല്ല. അങ്ങനെ ക്രമേണ മരിക്കയാണ്‌ നിങ്ങള്‍ ചെയ്യേണ്ടത്‌. ആ മട്ടിലുള്ള മരണത്തിലത്രേ സ്വര്‍ഗ്ഗം. നന്മകളെല്ലാം അതില്‍ സംഭരിച്ചിട്ടുണ്ട്‌. തദ്വിപരീതമായതിലത്രേ പൈശാപികവും തീയതുമായതെല്ലാം നിലകൊള്ളുന്നത്‌.

ആദര്‍ശാനുഷ്ഠാനത്തിന്‌ വേണ്ട ഉപായങ്ങളെപ്പറ്റിയാണ്‌ ഇനി. ഒന്നാമതായറിയേണ്ടത്‌ അസാദ്യമായ ആദര്‍ശമൊന്നും നമുക്കരുതെന്നാണ്‌. എത്തും പിടിയുമില്ലാത്ത ആദര്‍ശം ജനതയെ ദുര്‍ബലപ്പെടുത്തുകയും അധഃപതിപ്പിക്കും. മറുവശത്ത്‌, ആവശ്യത്തിലധികം പ്രായോഗികതയും തെറ്റാണ്‌. അല്‍പം ഭാവനകൂടിയില്ലെങ്കില്‍, നിങ്ങെ നയിക്കാന്‍ പറ്റിയ ആദര്‍ശമൊന്നുമില്ലെങ്കില്‍, വെറുമൊരു മൃഗമാണ്‌ നിങ്ങള്‍. അതുകൊണ്ട്‌ നമ്മുടെ ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കാനും പാടില്ല. ഈ രണ്ടു തെറ്റും നാം ഒഴിവാക്കണം. നമ്മുടെ നാട്ടിലുള്ള പഴയ ആശയം ഗുഹയിലിരുന്ന്‌ മരണാവധി ധ്യാനത്തില്‍ മുഴുകുകയെന്നതാണ്‌. മുക്തിവിഷയത്തില്‍ മറ്റുള്ളവരെ പിന്‍തള്ളിക്കൊണ്ടുള്ള പോക്ക്‌ തെറ്റാണ്‌. സമസൃഷ്ടങ്ങളുടെ മോക്ഷത്തിന്‌ ശ്രമിക്കാത്തവന്‌ മോക്ഷം സിദ്ധിക്കില്ലെന്ന്‌ എത്രയും നേരത്തെ, അഥവാ അല്‍പം താമസിച്ചായാലും മനസ്സിലാക്കുക തന്നെ വേണം. വമ്പിച്ച ആദര്‍ശനിഷ്ടയും അതോടൊപ്പം പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പിക്കാന്‍ ശ്രമിക്കണം.
- സ്വാമി വിവേകാനന്ദന്‍

±fp®hOj¬« 
OY¤j¡±mh¹q¢v Ba¬©·Y¡X® ±fp®hOj¬«. Hj¤ l¬Ç¢i¤¨T Q£l¢Y·¢¨k c¡k¤M¶¹q¡X® OY¤j¡±mh¹w F¼s¢i¨¸T¤¼Y®. ±fp®hOj¬« F¼ l¡´¢ctY®Z« ±fp®h·¢v oÕj¢´¤J F¼¡X®. ©ladUcJ¡kM¶h¡X® ±fp®hOj¬J¡k«. C©¸¡w ©ladUch¢¿¡·Y¤¨J¡Ù® l¢a¬¡g¬¡o J¡kM¶h¡i¢ ±fp®hOj¬¨· l¢lÈ¢´¡«. O¡Y¤tltX¬·¢v Ba¬J¡k·® ±f¡p®hXt´¤h¡±Yh¡i¢j¤¼¤ ±fp®hOj¬« l¢b¢µ¢j¤¼Y®. d¢¼£T® ȱY¢ij¤« ¨¨lm¬j¤« ±fp®hOj¬« a£È¢µ¤Y¤T¹¢. Ddcic©·¡¨Ti¡X® ±fp®hOj¬« Bj«g¢´¤¼Y®. AY¤h¤Yv l¢a¬¡g¬¡o« Y£j¤¼Y¤l¨ji¡X® ±fp®hOj¬J¡k«. F¼¡v dk©¸¡r¤« l¢l¡p¢Yc¡l¤¼Y¤l¨j Cª J¡kM¶« c£Ù¤©d¡i¢j¤¼¤. kªJ£J l¢ni¹q¢v ©hi¡u l¢T¡¨Y bt½ O¢ÉJq¢v hcoæ¤sµ®, d¡U¬l¢ni¹w c¼¡i¢ dU¢µ¤« Jt·l¬¹w g«L¢i¡i¢ ¨Oi®Y¤« ©lX« ±fp®hO¡j¢ Jr¢i¡u.

dÙ® L¤j¤J¤k o±Øa¡ih¡i¢j¤¼©¿¡. AY¢c¡v ±dg¡Y·¢v J¤q¢µ® ©alÁ¡t, En¢Jw, d¢Y¦´w F¼¢lt´® DaJa¡c« cT·X«. j¡l¢¨ki¤« ¨¨lJ¢¶¤« OhY ©p¡h¢´X«. ©Yu, h¡«o«, d¡v, d¡v Dv¸¼¹w, d¤n®d Lc®b¡a¢Jw, o®±Y£ o¡h£d¬« F¼¢l Hr¢l¡´X«. p¢«o Aj¤Y®. O¥Y¤Jq¢, dja¥nX«, c£O±dl¦·¢Jw, J¡h«, ©±J¡b«, ©k¡g«, c¦·L£Y¹w, AoY¬g¡nX« Y¤T¹¢il¨i¿¡« Cª J¡kM¶·¢v c¢n¢Úh¡X®. ±fp®hO¡j¢ Yc¢©µ J¢T´¡l¥. ±fp®hOj¬ M¶·¢v l£j¬« l¦Z¡Jqij¤Y®. o§d®co®Kkc« DÙ¡i¡v ±dg¡Y·¢v Y¨¼ J¤q¢µ® Ozc©kdc« cT·¢ o¥j¬cho®´¡j« ¨Oi®Y©mn« 'd¤c¯' F¼ h±É« h¥¼¤YlX Qd¢´X«.
mc¢©a¡n« h¡×¡u 



mc¢i¡X® F¿¡ J¤r¸¹w´¤« J¡jX« F¼® O¢É¢´j¤Y®. F¿¡ ±Lp¹q¤« oa®ek¹q¤« ©a¡nek¹q¤« ¨Oफ. O¢k ±Lp¹w Y¼Y¤©d¡¨k Adp¡j« Y£j¤©Ø¡w Y¢j¢¨µT¤´¤«. F¼¡v mc¢ A¹¨ci¿. ¨J¡T¤·Y® ¨J¡T¤·Y¤Y¨¼. ±Lp©a¡n¹q¢v G×l¤« ±di¡o©hs¢iY¡X® mc¢©a¡n«. Hj¡q¤¨T h¤¸Y¤ltn¨· Q£l¢Y·¢c¤¾¢v  Cj¤d·¢jÙjltnl¤« mc¢i¤¨T d¢T¢i¢k¡X®.

mc¢©a¡n« h¡s¡u G×l¤« D·h« m¡oí¡atmch¡X®. Aà¸atmc·¢k¥¨T f¤Ú¢h¤¶¤Jw J¤si¤Ji¤« ¨Fm§j¬« kg¢´¤Ji¤« ¨Oफ. m¢l©È±Yatmcl¤« mc¢©a¡nhJסu D·hh¡X®.